സ്വാഗതം
WELCOME

News Update..

Tuesday, October 28, 2014

അവയവങ്ങള്‍ ദാനം ചെയ്ത് അവള്‍ തൂക്കിലേറി Madhyamam News Feeds

അവയവങ്ങള്‍ ദാനം ചെയ്ത് അവള്‍ തൂക്കിലേറി Madhyamam News Feeds

Link to

അവയവങ്ങള്‍ ദാനം ചെയ്ത് അവള്‍ തൂക്കിലേറി

Posted: 28 Oct 2014 12:51 AM PDT

Image: 

തെഹ്റാന്‍: കൊലക്കുറ്റത്തിന് ശിക്ഷയായി കിട്ടിയ കൊലക്കയര്‍ തന്‍െറ കഴുത്തില്‍ അമരുന്നതിനു മുമ്പ് റെയ്ഹാന അതു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവസാനമായി ഉമ്മക്കെഴുതിയ കത്തില്‍ അവര്‍ അതു പറഞ്ഞു. ഹൃദയത്തെ ദ്രവിപ്പിക്കുന്നതായിരുന്നു ആ എഴുത്ത്. പലരുടെയും ജീവിതത്തില്‍ കൈത്താങ്ങായി റെയ്ഹാന തൂക്കുമരത്തിലേക്ക് കയറി.

കഴിഞ്ഞ ശനിയാഴ്ച ഇറാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റെയ്ഹാന ജബരിയാണ് ജയിലില്‍ നിന്ന് ഉമ്മക്ക് കത്തെഴുതിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരാണ് കത്ത് പുറത്തുവിട്ടത്. 2007ല്‍ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ മുന്‍ ഉദ്യോഗസ്ഥനെ റെയ്ഹാന കൊലപ്പെടുത്തി എന്നാണ് കേസ്. അറസ്റ്റിലായ ജബരിയെ 2009ല്‍ തെഹ് റാന്‍ ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചു. എന്നാല്‍, കേസിന്‍െറ അന്വേഷണവും വിചാരണയും ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 30ന് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ഇറാന്‍, 10 ദിവസത്തേക്ക് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു.

റെയ്ഹാന ഉമ്മക്ക് എഴുതിയ കത്തിന്‍െറ പൂര്‍ണരൂപം

പ്രിയപ്പെട്ട ഷോലെഹ്, ഉമ്മാ, ഞാന്‍ ഇന്ന് ഖിസാസിനെ (ഇറാനിയന്‍ നിയമത്തിലെ സമപ്രതികാര നിയമം) അഭിമുഖീകരിക്കും. ഞാന്‍ ജീവിത പുസ്തകത്തിന്‍െറ അവസാന താളില്‍ എത്തിയിരിക്കുന്നു എന്ന കാര്യം എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ ഓര്‍മിപ്പിക്കാതിരുന്നത്. അത് ഞാന്‍ അറിയണമെന്ന് ഉമ്മ ആഗ്രഹിക്കുന്നില്ലേ? ഉമ്മ ദു:ഖിതയാവുമ്പോള്‍ ഞാന്‍ എത്ര ലജ്ജിക്കുന്നെന്നോ? ഉമ്മയുടെയും ഉപ്പയുടെയും കൈയില്‍ ചുംബിക്കാന്‍ അവസരം എന്തുകൊണ്ട് എനിക്ക് തന്നില്ല?

19 വയസുവരെ ജീവിക്കാന്‍ ലോകം എന്നെ അനുവദിച്ചു. ഞാന്‍ കൊല്ലപ്പെടേണ്ട ദുശകുനമായ രാത്രിയായിരുന്നു അത്. എന്‍െറ മൃതദേഹം നഗരത്തിന്‍െറ ഏതെങ്കിലും മൂലയില്‍ വലിച്ചെറിയപ്പെടുമായിരുന്നു. അതിനും ദിവസങ്ങള്‍ കഴിഞ്ഞ് എന്‍െറ മൃതദേഹം തിരിച്ചറിയാന്‍ പൊലീസ് ഉമ്മയെ വിളിച്ചുവരുത്തും. ഞാന്‍ ബലാത്സംഗം ചെയപ്പെട്ടതാണെന്ന് ഉമ്മയടക്കമുള്ളവര്‍ അംഗീകരിക്കും. എന്നെ കൊന്നയാളെ ഒരിക്കലും കണ്ടുപിടിക്കാന്‍ സാധിക്കില്ലായിരുന്നു. കാരണം നമ്മള്‍ക്ക് അവരുടെ അത്ര സ്വാധീനമോ പണമോ ഇല്ല. പലതും സഹിച്ചും സമൂഹത്തില്‍ അപമാനിതയായും ഉമ്മ പിന്നെയും ജീവിച്ച് ഈ അപമാനം പേറിത്തന്നെ തന്നെ മരിക്കും.

പക്ഷേ, അങ്ങനെയൊന്നും നടന്നില്ല. ഞാന്‍ തിരിച്ചടിച്ചത് എല്ലാ കഥകളും മാറ്റി. എന്‍െറ മൃതദേഹം വഴിയില്‍ വലിച്ചെറിയപ്പെട്ടില്ല; മറിച്ച് ഞാന്‍ എവിന്‍ പ്രിസണിലെ ഏകാന്ത തടവറയിലേക്ക് വലിച്ചെറിയപ്പെട്ടു. ഷഹറെ റേ (റേ നഗരം) പോലെയുള്ള ജയിലാണിത്. എന്നാല്‍ പഴിപറയാതെ വിധിയെ സ്വീകരിക്കുക. മരണം ജീവിതത്തിന്‍െറ അവസാനമല്ലെന്ന് എന്നേക്കാള്‍ നന്നായി ഉമ്മക്ക് അറിയില്ലേ?

ഒരാള്‍ ഈ ലോകത്തേക്ക് വരുന്നത് ഒരു പാട് അനുഭവിക്കാനും അതിലൂടെ പാഠങ്ങള്‍ പഠിക്കാനുമാണെന്ന് ഉമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഓരോ ആളുടെയും തോളില്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ചില സമയങ്ങള്‍ പോരാടാനുള്ളതാണെന്നും ഞാന്‍ ജീവിതത്തില്‍ നിന്ന് പഠിച്ചു. എന്നെ ചമ്മട്ടി കൊണ്ടടിക്കാന്‍ ശ്രമിച്ചയാളെ തടയാന്‍ വന്ന വണ്ടിക്കാരനെപ്പറ്റി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എനിക്കുനേരെ ഓങ്ങിയ ചമ്മട്ടിയുടെ അടികൊണ്ട് വണ്ടിക്കാരന്‍ നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ടു. മരിക്കുമ്പോള്‍ പോലും ധാര്‍മികത കൈവെടിയരുതെന്ന് ഉമ്മ അന്ന് എന്നോട് പറഞ്ഞിരുന്നു.

എന്ത് പ്രകോപനങ്ങളുണ്ടായാലും മാന്യമായി തിരിച്ചുപെരുമാറണമെന്നും സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഞങ്ങളെ പഠിപ്പിച്ചില്ലായിരുന്നോ? എന്നാല്‍ അത് തെറ്റായിരുന്നെന്ന് പിന്നീട് ബോധ്യമായി. ഇത് സംഭവിച്ചപ്പോള്‍ ആ അധ്യാപനങ്ങള്‍ എന്‍െറ സഹായത്തിനെത്തിയില്ല. കഠിനഹൃദയയും കൊടും കുറ്റവാളിയുമായിട്ടാണ് ഞാന്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടത്. എന്നാല്‍ ഞാന്‍ ആരോടും യാചിച്ചില്ല. തല താഴ്ത്തി കരഞ്ഞതുമില്ല; കാരണം ഞാന്‍ നിയമത്തില്‍ വിശ്വസിച്ചിരുന്നു.

എന്നാല്‍, ഞാന്‍ വിചാരിച്ചപോലെ വിചാരണ നടന്നില്ല. ഒരു കൊതുകിനെപ്പോലും ഞാന്‍ കൊന്നിട്ടില്ല. പാറ്റകളെ അവയുടെ കൊമ്പ് പിടിച്ച് പുറത്തേക്കെറിയുമായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഗൂഢാലോചനാ കൊലപാതകിയായി മുദ്രകുത്തപ്പെട്ടു.

എത്ര പ്രതീക്ഷയോടെയായിരിക്കും കോടതിയിലെ ത്തുന്നവര്‍ ഓരോ ന്യായാധിപനില്‍ നിന്നും വിധി പ്രതീക്ഷിക്കുന്നത്. ഒരു ബോക്സറുടെതുപോലുള്ള കൈകളാണ് എന്‍േറതെന്നത് ന്യായാധിപന്‍ ചോദ്യം ചെയ്തില്ല. ഉമ്മ എന്‍െറ ഉള്ളില്‍ സ്നേഹം നട്ട ഈ രാജ്യത്തിന് എന്നെ ആവശ്യമില്ല. വിചാരണക്കിടയില്‍ എന്നെ മര്‍ദ്ദിക്കുകയും അശ്ലീല പ്രയോഗങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെ ആരും പ്രതികരിച്ചില്ല. എന്‍െറ മനോഹരമായ തലമുടി വടിച്ച് മാറ്റിക്കൊണ്ട് അവര്‍ എനിക്ക് 11 മാസത്തെ ഏകാന്ത തടവ് വിധിച്ചു.

പ്രിയപ്പെട്ട ഉമ്മാ.. നിങ്ങള്‍ കേള്‍ക്കുന്നതിനെ ഓര്‍ത്ത് കരയരുത്. ആദ്യ ദിവസം തന്നെ പ്രായമുള്ള അവിവാഹിതനായ ഒരു ഉദ്യോഗസ്ഥന്‍ എന്‍െറ കൈയിലെ നഖം വേദനിപ്പിച്ചു. ആ സൗന്ദര്യം ഈ കാലത്തിന് യോജിച്ച ഒന്നല്ല എന്ന് എനിക്ക് മനസിലായി. അത് മാത്രമല്ല, നോട്ടത്തിന്‍െറ സൗന്ദര്യം, അഭിവാദ്യത്തിന്‍െറയും ചിന്തയുടെയും സൗന്ദര്യം, നല്ല കൈയക്ഷരത്തിന്‍െറ സൗന്ദര്യം, കണ്ണുകളുടെയും കാഴ്ചപ്പാടുകളുടെയും സൗന്ദര്യം, നല്ല ശബ്ദത്തിന്‍െറ സൗന്ദര്യം -ഇവയൊന്നും ഈ കാലത്തിന് യോജിച്ചതല്ല.

പ്രിയപ്പെട്ട ഉമ്മാ.. എന്‍െറ ആദര്‍ശങ്ങള്‍ എല്ലാം മാറിയിട്ടുണ്ട്. എനിക്ക് പല കാര്യങ്ങളും പറയണമെന്നുണ്ട്. എന്നെ വധിക്കും മുമ്പ് ഇത് ആരോടെങ്കിലും പറയണം. എന്‍െറ ഓര്‍മക്കായി ഈ കൈയെഴുത്ത് ഞാന്‍ ബാക്കിവെക്കുന്നു.

ഉമ്മാ.. ഈ ലോകത്തുനിന്ന് പോകുന്നതിന് മുമ്പ് എനിക്ക് നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്തുതരണം. എന്‍െറ വില്‍പത്രത്തിന്‍െറ ഒരു ഭാഗം നിങ്ങളോട് ഞാന്‍ പറയുകയാണ്. കരയരുത്; ഞാന്‍ പറയുന്നത് ദയവായി കേള്‍ക്കണം. എന്‍െറ അപേക്ഷ എന്താണെന്ന് കോടതിയോട് നിങ്ങള്‍ പറയണം. അങ്ങനെയൊരു കത്ത് ജയിലില്‍ ഇരുന്നുകൊണ്ട് എനിക്ക് എഴുതാന്‍ സാധിക്കില്ല. അതിനാല്‍ ഞാന്‍ പറയുന്ന കാര്യം ചെയ്തുതരാന്‍ കോടതിയോട് നിങ്ങള്‍ യാചിക്കണം. എന്‍െറ ജീവനുപോലും യാചിക്കാന്‍ എനിക്ക് താല്‍പര്യമില്ലെങ്കിലും ഇതിന് നിങ്ങള്‍ യാചന നടത്തണം.

എന്‍െറ കണ്ണുകളും ഹൃദയവും മണ്ണിനടിയില്‍ ജീര്‍ണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍െറ കണ്ണ്, വൃക്ക, ഹൃദയം, അസ്ഥികള്‍, മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന എല്ലാം ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ അപേക്ഷിക്കണം. അവയവങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് എന്‍െറ പേര് വെളിപ്പെടുത്തരുത്.

ഉമ്മാ... എന്‍െറ ഹൃദയത്തിന്‍െറ അടിത്തട്ടില്‍ നിന്ന് ഞാന്‍ പറയട്ടെ. നിങ്ങള്‍ക്ക് കരയാനും സങ്കടപ്പെടാനും എനിക്ക് ഒരു കുഴിമാടം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.എന്‍െറ മരണത്തിനുശേഷം ഉമ്മ കറുത്ത വസ്ത്രം അണിയരുത്. എന്‍െറ കറുത്ത ദിനങ്ങള്‍ മറക്കാന്‍ നിങ്ങള്‍ ആവുന്നതെല്ലാം ചെയ്യണം.

നമ്മളെ ഈ ലോകം സ്നേഹിച്ചിട്ടില്ല. എന്‍െറ വിധി എന്താണെന്ന് ഈ ലോകത്തിന് അറിയേണ്ട ആവശ്യമില്ല. ഞാന്‍ മരണത്തെ ആലിംഗനം ചെയ്യുകയാണ്. അല്ലാഹുവിന്‍െറ കോടതിയില്‍ ഈ വിചാരണക്കാരെ ഞാന്‍ കാത്തിരിപ്പുണ്ടാകും. അവരെ വിചാരണ ചെയ്യും. ഇന്‍സ്പെക്ടര്‍ ഷാംലുവിനെ വിചാരണ ചെയ്യും. സുപ്രീംകോടതിയിലെ ജഡ്ജിയെ വിചാരണ ചെയ്യും. വിചാരണക്കിടെ എന്നെ ഇടിച്ച് തള്ളിയിട്ട ന്യായാധിപനെ ഞാന്‍ വിചാരണ ചെയ്യും. ശരിയെ ശരിയായി കാണാന്‍ ശ്രമിക്കാത്ത ഡോ. ഫര്‍വാന്‍ദി, ഖാസിം ശബാനി തുടങ്ങിയവരെയെല്ലാം സ്രഷ്ടാവിന്‍െറ കോടതിയില്‍ വിചാരണ ചെയ്യപ്പെടും.

മൃദുഹൃദയയായ പ്രിയപ്പെട്ട ഉമ്മാ... പരലോകത്ത് നമ്മള്‍ കുറ്റം ആരോപിക്കുന്നവരും മറ്റുള്ളവര്‍ കുറ്റവാളികളുമായിരിക്കും. അല്ലാഹു തീരുമാനിക്കുന്നതെന്താണെന്ന് നമുക്ക് കാത്തിരുന്ന് കാണാം. മരിക്കുന്നത് വരെ എനിക്ക് എന്‍െറ ഉമ്മയെ പുണരണം. ഞാന്‍ ഉമ്മയെ അതിയായി സ്നേഹിക്കുന്നു.

- See more at: http://origin-www.madhyamam.com/news/317185/141027#sthash.xUfkcTvG.dpuf

തെഹ്റാന്‍: കൊലക്കുറ്റത്തിന് ശിക്ഷയായി കിട്ടിയ കൊലക്കയര്‍ തന്‍െറ കഴുത്തില്‍ അമരുന്നതിനു മുമ്പ് റെയ്ഹാന അതു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവസാനമായി ഉമ്മക്കെഴുതിയ കത്തില്‍ അവര്‍ അതു പറഞ്ഞു. ഹൃദയത്തെ ദ്രവിപ്പിക്കുന്നതായിരുന്നു ആ എഴുത്ത്. പലരുടെയും ജീവിതത്തില്‍ കൈത്താങ്ങായി റെയ്ഹാന തൂക്കുമരത്തിലേക്ക് കയറി.

കഴിഞ്ഞ ശനിയാഴ്ച ഇറാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റെയ്ഹാന ജബരിയാണ് ജയിലില്‍ നിന്ന് ഉമ്മക്ക് കത്തെഴുതിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരാണ് കത്ത് പുറത്തുവിട്ടത്. 2007ല്‍ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ മുന്‍ ഉദ്യോഗസ്ഥനെ റെയ്ഹാന കൊലപ്പെടുത്തി എന്നാണ് കേസ്. അറസ്റ്റിലായ ജബരിയെ 2009ല്‍ തെഹ് റാന്‍ ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചു. എന്നാല്‍, കേസിന്‍െറ അന്വേഷണവും വിചാരണയും ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 30ന് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ഇറാന്‍, 10 ദിവസത്തേക്ക് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു.

റെയ്ഹാന ഉമ്മക്ക് എഴുതിയ കത്തിന്‍െറ പൂര്‍ണരൂപം

പ്രിയപ്പെട്ട ഷോലെഹ്, ഉമ്മാ, ഞാന്‍ ഇന്ന് ഖിസാസിനെ (ഇറാനിയന്‍ നിയമത്തിലെ സമപ്രതികാര നിയമം) അഭിമുഖീകരിക്കും. ഞാന്‍ ജീവിത പുസ്തകത്തിന്‍െറ അവസാന താളില്‍ എത്തിയിരിക്കുന്നു എന്ന കാര്യം എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ ഓര്‍മിപ്പിക്കാതിരുന്നത്. അത് ഞാന്‍ അറിയണമെന്ന് ഉമ്മ ആഗ്രഹിക്കുന്നില്ലേ? ഉമ്മ ദു:ഖിതയാവുമ്പോള്‍ ഞാന്‍ എത്ര ലജ്ജിക്കുന്നെന്നോ? ഉമ്മയുടെയും ഉപ്പയുടെയും കൈയില്‍ ചുംബിക്കാന്‍ അവസരം എന്തുകൊണ്ട് എനിക്ക് തന്നില്ല?

19 വയസുവരെ ജീവിക്കാന്‍ ലോകം എന്നെ അനുവദിച്ചു. ഞാന്‍ കൊല്ലപ്പെടേണ്ട ദുശകുനമായ രാത്രിയായിരുന്നു അത്. എന്‍െറ മൃതദേഹം നഗരത്തിന്‍െറ ഏതെങ്കിലും മൂലയില്‍ വലിച്ചെറിയപ്പെടുമായിരുന്നു. അതിനും ദിവസങ്ങള്‍ കഴിഞ്ഞ് എന്‍െറ മൃതദേഹം തിരിച്ചറിയാന്‍ പൊലീസ് ഉമ്മയെ വിളിച്ചുവരുത്തും. ഞാന്‍ ബലാത്സംഗം ചെയപ്പെട്ടതാണെന്ന് ഉമ്മയടക്കമുള്ളവര്‍ അംഗീകരിക്കും. എന്നെ കൊന്നയാളെ ഒരിക്കലും കണ്ടുപിടിക്കാന്‍ സാധിക്കില്ലായിരുന്നു. കാരണം നമ്മള്‍ക്ക് അവരുടെ അത്ര സ്വാധീനമോ പണമോ ഇല്ല. പലതും സഹിച്ചും സമൂഹത്തില്‍ അപമാനിതയായും ഉമ്മ പിന്നെയും ജീവിച്ച് ഈ അപമാനം പേറിത്തന്നെ തന്നെ മരിക്കും.

പക്ഷേ, അങ്ങനെയൊന്നും നടന്നില്ല. ഞാന്‍ തിരിച്ചടിച്ചത് എല്ലാ കഥകളും മാറ്റി. എന്‍െറ മൃതദേഹം വഴിയില്‍ വലിച്ചെറിയപ്പെട്ടില്ല; മറിച്ച് ഞാന്‍ എവിന്‍ പ്രിസണിലെ ഏകാന്ത തടവറയിലേക്ക് വലിച്ചെറിയപ്പെട്ടു. ഷഹറെ റേ (റേ നഗരം) പോലെയുള്ള ജയിലാണിത്. എന്നാല്‍ പഴിപറയാതെ വിധിയെ സ്വീകരിക്കുക. മരണം ജീവിതത്തിന്‍െറ അവസാനമല്ലെന്ന് എന്നേക്കാള്‍ നന്നായി ഉമ്മക്ക് അറിയില്ലേ?

ഒരാള്‍ ഈ ലോകത്തേക്ക് വരുന്നത് ഒരു പാട് അനുഭവിക്കാനും അതിലൂടെ പാഠങ്ങള്‍ പഠിക്കാനുമാണെന്ന് ഉമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഓരോ ആളുടെയും തോളില്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ചില സമയങ്ങള്‍ പോരാടാനുള്ളതാണെന്നും ഞാന്‍ ജീവിതത്തില്‍ നിന്ന് പഠിച്ചു. എന്നെ ചമ്മട്ടി കൊണ്ടടിക്കാന്‍ ശ്രമിച്ചയാളെ തടയാന്‍ വന്ന വണ്ടിക്കാരനെപ്പറ്റി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എനിക്കുനേരെ ഓങ്ങിയ ചമ്മട്ടിയുടെ അടികൊണ്ട് വണ്ടിക്കാരന്‍ നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ടു. മരിക്കുമ്പോള്‍ പോലും ധാര്‍മികത കൈവെടിയരുതെന്ന് ഉമ്മ അന്ന് എന്നോട് പറഞ്ഞിരുന്നു.

എന്ത് പ്രകോപനങ്ങളുണ്ടായാലും മാന്യമായി തിരിച്ചുപെരുമാറണമെന്നും സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഞങ്ങളെ പഠിപ്പിച്ചില്ലായിരുന്നോ? എന്നാല്‍ അത് തെറ്റായിരുന്നെന്ന് പിന്നീട് ബോധ്യമായി. ഇത് സംഭവിച്ചപ്പോള്‍ ആ അധ്യാപനങ്ങള്‍ എന്‍െറ സഹായത്തിനെത്തിയില്ല. കഠിനഹൃദയയും കൊടും കുറ്റവാളിയുമായിട്ടാണ് ഞാന്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടത്. എന്നാല്‍ ഞാന്‍ ആരോടും യാചിച്ചില്ല. തല താഴ്ത്തി കരഞ്ഞതുമില്ല; കാരണം ഞാന്‍ നിയമത്തില്‍ വിശ്വസിച്ചിരുന്നു.

എന്നാല്‍, ഞാന്‍ വിചാരിച്ചപോലെ വിചാരണ നടന്നില്ല. ഒരു കൊതുകിനെപ്പോലും ഞാന്‍ കൊന്നിട്ടില്ല. പാറ്റകളെ അവയുടെ കൊമ്പ് പിടിച്ച് പുറത്തേക്കെറിയുമായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഗൂഢാലോചനാ കൊലപാതകിയായി മുദ്രകുത്തപ്പെട്ടു.

എത്ര പ്രതീക്ഷയോടെയായിരിക്കും കോടതിയിലെ ത്തുന്നവര്‍ ഓരോ ന്യായാധിപനില്‍ നിന്നും വിധി പ്രതീക്ഷിക്കുന്നത്. ഒരു ബോക്സറുടെതുപോലുള്ള കൈകളാണ് എന്‍േറതെന്നത് ന്യായാധിപന്‍ ചോദ്യം ചെയ്തില്ല. ഉമ്മ എന്‍െറ ഉള്ളില്‍ സ്നേഹം നട്ട ഈ രാജ്യത്തിന് എന്നെ ആവശ്യമില്ല. വിചാരണക്കിടയില്‍ എന്നെ മര്‍ദ്ദിക്കുകയും അശ്ലീല പ്രയോഗങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെ ആരും പ്രതികരിച്ചില്ല. എന്‍െറ മനോഹരമായ തലമുടി വടിച്ച് മാറ്റിക്കൊണ്ട് അവര്‍ എനിക്ക് 11 മാസത്തെ ഏകാന്ത തടവ് വിധിച്ചു.

പ്രിയപ്പെട്ട ഉമ്മാ.. നിങ്ങള്‍ കേള്‍ക്കുന്നതിനെ ഓര്‍ത്ത് കരയരുത്. ആദ്യ ദിവസം തന്നെ പ്രായമുള്ള അവിവാഹിതനായ ഒരു ഉദ്യോഗസ്ഥന്‍ എന്‍െറ കൈയിലെ നഖം വേദനിപ്പിച്ചു. ആ സൗന്ദര്യം ഈ കാലത്തിന് യോജിച്ച ഒന്നല്ല എന്ന് എനിക്ക് മനസിലായി. അത് മാത്രമല്ല, നോട്ടത്തിന്‍െറ സൗന്ദര്യം, അഭിവാദ്യത്തിന്‍െറയും ചിന്തയുടെയും സൗന്ദര്യം, നല്ല കൈയക്ഷരത്തിന്‍െറ സൗന്ദര്യം, കണ്ണുകളുടെയും കാഴ്ചപ്പാടുകളുടെയും സൗന്ദര്യം, നല്ല ശബ്ദത്തിന്‍െറ സൗന്ദര്യം -ഇവയൊന്നും ഈ കാലത്തിന് യോജിച്ചതല്ല.

പ്രിയപ്പെട്ട ഉമ്മാ.. എന്‍െറ ആദര്‍ശങ്ങള്‍ എല്ലാം മാറിയിട്ടുണ്ട്. എനിക്ക് പല കാര്യങ്ങളും പറയണമെന്നുണ്ട്. എന്നെ വധിക്കും മുമ്പ് ഇത് ആരോടെങ്കിലും പറയണം. എന്‍െറ ഓര്‍മക്കായി ഈ കൈയെഴുത്ത് ഞാന്‍ ബാക്കിവെക്കുന്നു.

ഉമ്മാ.. ഈ ലോകത്തുനിന്ന് പോകുന്നതിന് മുമ്പ് എനിക്ക് നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്തുതരണം. എന്‍െറ വില്‍പത്രത്തിന്‍െറ ഒരു ഭാഗം നിങ്ങളോട് ഞാന്‍ പറയുകയാണ്. കരയരുത്; ഞാന്‍ പറയുന്നത് ദയവായി കേള്‍ക്കണം. എന്‍െറ അപേക്ഷ എന്താണെന്ന് കോടതിയോട് നിങ്ങള്‍ പറയണം. അങ്ങനെയൊരു കത്ത് ജയിലില്‍ ഇരുന്നുകൊണ്ട് എനിക്ക് എഴുതാന്‍ സാധിക്കില്ല. അതിനാല്‍ ഞാന്‍ പറയുന്ന കാര്യം ചെയ്തുതരാന്‍ കോടതിയോട് നിങ്ങള്‍ യാചിക്കണം. എന്‍െറ ജീവനുപോലും യാചിക്കാന്‍ എനിക്ക് താല്‍പര്യമില്ലെങ്കിലും ഇതിന് നിങ്ങള്‍ യാചന നടത്തണം.

എന്‍െറ കണ്ണുകളും ഹൃദയവും മണ്ണിനടിയില്‍ ജീര്‍ണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍െറ കണ്ണ്, വൃക്ക, ഹൃദയം, അസ്ഥികള്‍, മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന എല്ലാം ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ അപേക്ഷിക്കണം. അവയവങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് എന്‍െറ പേര് വെളിപ്പെടുത്തരുത്.

ഉമ്മാ... എന്‍െറ ഹൃദയത്തിന്‍െറ അടിത്തട്ടില്‍ നിന്ന് ഞാന്‍ പറയട്ടെ. നിങ്ങള്‍ക്ക് കരയാനും സങ്കടപ്പെടാനും എനിക്ക് ഒരു കുഴിമാടം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.എന്‍െറ മരണത്തിനുശേഷം ഉമ്മ കറുത്ത വസ്ത്രം അണിയരുത്. എന്‍െറ കറുത്ത ദിനങ്ങള്‍ മറക്കാന്‍ നിങ്ങള്‍ ആവുന്നതെല്ലാം ചെയ്യണം.

നമ്മളെ ഈ ലോകം സ്നേഹിച്ചിട്ടില്ല. എന്‍െറ വിധി എന്താണെന്ന് ഈ ലോകത്തിന് അറിയേണ്ട ആവശ്യമില്ല. ഞാന്‍ മരണത്തെ ആലിംഗനം ചെയ്യുകയാണ്. അല്ലാഹുവിന്‍െറ കോടതിയില്‍ ഈ വിചാരണക്കാരെ ഞാന്‍ കാത്തിരിപ്പുണ്ടാകും. അവരെ വിചാരണ ചെയ്യും. ഇന്‍സ്പെക്ടര്‍ ഷാംലുവിനെ വിചാരണ ചെയ്യും. സുപ്രീംകോടതിയിലെ ജഡ്ജിയെ വിചാരണ ചെയ്യും. വിചാരണക്കിടെ എന്നെ ഇടിച്ച് തള്ളിയിട്ട ന്യായാധിപനെ ഞാന്‍ വിചാരണ ചെയ്യും. ശരിയെ ശരിയായി കാണാന്‍ ശ്രമിക്കാത്ത ഡോ. ഫര്‍വാന്‍ദി, ഖാസിം ശബാനി തുടങ്ങിയവരെയെല്ലാം സ്രഷ്ടാവിന്‍െറ കോടതിയില്‍ വിചാരണ ചെയ്യപ്പെടും.

മൃദുഹൃദയയായ പ്രിയപ്പെട്ട ഉമ്മാ... പരലോകത്ത് നമ്മള്‍ കുറ്റം ആരോപിക്കുന്നവരും മറ്റുള്ളവര്‍ കുറ്റവാളികളുമായിരിക്കും. അല്ലാഹു തീരുമാനിക്കുന്നതെന്താണെന്ന് നമുക്ക് കാത്തിരുന്ന് കാണാം. മരിക്കുന്നത് വരെ എനിക്ക് എന്‍െറ ഉമ്മയെ പുണരണം. ഞാന്‍ ഉമ്മയെ അതിയായി സ്നേഹിക്കുന്നു.

- See more at: http://origin-www.madhyamam.com/news/317185/141027#sthash.xUfkcTvG.dpuf

തെഹ്റാന്‍: കൊലക്കുറ്റത്തിന് ശിക്ഷയായി കിട്ടിയ കൊലക്കയര്‍ തന്‍െറ കഴുത്തില്‍ അമരുന്നതിനു മുമ്പ് റെയ്ഹാന അതു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവസാനമായി ഉമ്മക്കെഴുതിയ കത്തില്‍ അവര്‍ അതു പറഞ്ഞു. ഹൃദയത്തെ ദ്രവിപ്പിക്കുന്നതായിരുന്നു ആ എഴുത്ത്. പലരുടെയും ജീവിതത്തില്‍ കൈത്താങ്ങായി റെയ്ഹാന തൂക്കുമരത്തിലേക്ക് കയറി.

കഴിഞ്ഞ ശനിയാഴ്ച ഇറാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റെയ്ഹാന ജബരിയാണ് ജയിലില്‍ നിന്ന് ഉമ്മക്ക് കത്തെഴുതിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരാണ് കത്ത് പുറത്തുവിട്ടത്. 2007ല്‍ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ മുന്‍ ഉദ്യോഗസ്ഥനെ റെയ്ഹാന കൊലപ്പെടുത്തി എന്നാണ് കേസ്. അറസ്റ്റിലായ ജബരിയെ 2009ല്‍ തെഹ് റാന്‍ ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചു. എന്നാല്‍, കേസിന്‍െറ അന്വേഷണവും വിചാരണയും ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 30ന് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ഇറാന്‍, 10 ദിവസത്തേക്ക് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു.

- See more at: http://origin-www.madhyamam.com/news/317185/141027#sthash.xUfkcTvG.dpuf

തെഹ്റാന്‍: കൊലക്കുറ്റത്തിന് ശിക്ഷയായി കിട്ടിയ കൊലക്കയര്‍ തന്‍െറ കഴുത്തില്‍ അമരുന്നതിനു മുമ്പ് റെയ്ഹാന അതു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവസാനമായി ഉമ്മക്കെഴുതിയ കത്തില്‍ അവര്‍ അതു പറഞ്ഞു. ഹൃദയത്തെ ദ്രവിപ്പിക്കുന്നതായിരുന്നു ആ എഴുത്ത്. പലരുടെയും ജീവിതത്തില്‍ കൈത്താങ്ങായി റെയ്ഹാന തൂക്കുമരത്തിലേക്ക് കയറി.

കഴിഞ്ഞ ശനിയാഴ്ച ഇറാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റെയ്ഹാന ജബരിയാണ് ജയിലില്‍ നിന്ന് ഉമ്മക്ക് കത്തെഴുതിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരാണ് കത്ത് പുറത്തുവിട്ടത്. 2007ല്‍ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ മുന്‍ ഉദ്യോഗസ്ഥനെ റെയ്ഹാന കൊലപ്പെടുത്തി എന്നാണ് കേസ്. അറസ്റ്റിലായ ജബരിയെ 2009ല്‍ തെഹ് റാന്‍ ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചു. എന്നാല്‍, കേസിന്‍െറ അന്വേഷണവും വിചാരണയും ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 30ന് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ഇറാന്‍, 10 ദിവസത്തേക്ക് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു.

റെയ്ഹാന ഉമ്മക്ക് എഴുതിയ കത്തിന്‍െറ പൂര്‍ണരൂപം

പ്രിയപ്പെട്ട ഷോലെഹ്, ഉമ്മാ, ഞാന്‍ ഇന്ന് ഖിസാസിനെ (ഇറാനിയന്‍ നിയമത്തിലെ സമപ്രതികാര നിയമം) അഭിമുഖീകരിക്കും. ഞാന്‍ ജീവിത പുസ്തകത്തിന്‍െറ അവസാന താളില്‍ എത്തിയിരിക്കുന്നു എന്ന കാര്യം എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ ഓര്‍മിപ്പിക്കാതിരുന്നത്. അത് ഞാന്‍ അറിയണമെന്ന് ഉമ്മ ആഗ്രഹിക്കുന്നില്ലേ? ഉമ്മ ദു:ഖിതയാവുമ്പോള്‍ ഞാന്‍ എത്ര ലജ്ജിക്കുന്നെന്നോ? ഉമ്മയുടെയും ഉപ്പയുടെയും കൈയില്‍ ചുംബിക്കാന്‍ അവസരം എന്തുകൊണ്ട് എനിക്ക് തന്നില്ല?

19 വയസുവരെ ജീവിക്കാന്‍ ലോകം എന്നെ അനുവദിച്ചു. ഞാന്‍ കൊല്ലപ്പെടേണ്ട ദുശകുനമായ രാത്രിയായിരുന്നു അത്. എന്‍െറ മൃതദേഹം നഗരത്തിന്‍െറ ഏതെങ്കിലും മൂലയില്‍ വലിച്ചെറിയപ്പെടുമായിരുന്നു. അതിനും ദിവസങ്ങള്‍ കഴിഞ്ഞ് എന്‍െറ മൃതദേഹം തിരിച്ചറിയാന്‍ പൊലീസ് ഉമ്മയെ വിളിച്ചുവരുത്തും. ഞാന്‍ ബലാത്സംഗം ചെയപ്പെട്ടതാണെന്ന് ഉമ്മയടക്കമുള്ളവര്‍ അംഗീകരിക്കും. എന്നെ കൊന്നയാളെ ഒരിക്കലും കണ്ടുപിടിക്കാന്‍ സാധിക്കില്ലായിരുന്നു. കാരണം നമ്മള്‍ക്ക് അവരുടെ അത്ര സ്വാധീനമോ പണമോ ഇല്ല. പലതും സഹിച്ചും സമൂഹത്തില്‍ അപമാനിതയായും ഉമ്മ പിന്നെയും ജീവിച്ച് ഈ അപമാനം പേറിത്തന്നെ തന്നെ മരിക്കും.

പക്ഷേ, അങ്ങനെയൊന്നും നടന്നില്ല. ഞാന്‍ തിരിച്ചടിച്ചത് എല്ലാ കഥകളും മാറ്റി. എന്‍െറ മൃതദേഹം വഴിയില്‍ വലിച്ചെറിയപ്പെട്ടില്ല; മറിച്ച് ഞാന്‍ എവിന്‍ പ്രിസണിലെ ഏകാന്ത തടവറയിലേക്ക് വലിച്ചെറിയപ്പെട്ടു. ഷഹറെ റേ (റേ നഗരം) പോലെയുള്ള ജയിലാണിത്. എന്നാല്‍ പഴിപറയാതെ വിധിയെ സ്വീകരിക്കുക. മരണം ജീവിതത്തിന്‍െറ അവസാനമല്ലെന്ന് എന്നേക്കാള്‍ നന്നായി ഉമ്മക്ക് അറിയില്ലേ?

ഒരാള്‍ ഈ ലോകത്തേക്ക് വരുന്നത് ഒരു പാട് അനുഭവിക്കാനും അതിലൂടെ പാഠങ്ങള്‍ പഠിക്കാനുമാണെന്ന് ഉമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഓരോ ആളുടെയും തോളില്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ചില സമയങ്ങള്‍ പോരാടാനുള്ളതാണെന്നും ഞാന്‍ ജീവിതത്തില്‍ നിന്ന് പഠിച്ചു. എന്നെ ചമ്മട്ടി കൊണ്ടടിക്കാന്‍ ശ്രമിച്ചയാളെ തടയാന്‍ വന്ന വണ്ടിക്കാരനെപ്പറ്റി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എനിക്കുനേരെ ഓങ്ങിയ ചമ്മട്ടിയുടെ അടികൊണ്ട് വണ്ടിക്കാരന്‍ നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ടു. മരിക്കുമ്പോള്‍ പോലും ധാര്‍മികത കൈവെടിയരുതെന്ന് ഉമ്മ അന്ന് എന്നോട് പറഞ്ഞിരുന്നു.

എന്ത് പ്രകോപനങ്ങളുണ്ടായാലും മാന്യമായി തിരിച്ചുപെരുമാറണമെന്നും സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഞങ്ങളെ പഠിപ്പിച്ചില്ലായിരുന്നോ? എന്നാല്‍ അത് തെറ്റായിരുന്നെന്ന് പിന്നീട് ബോധ്യമായി. ഇത് സംഭവിച്ചപ്പോള്‍ ആ അധ്യാപനങ്ങള്‍ എന്‍െറ സഹായത്തിനെത്തിയില്ല. കഠിനഹൃദയയും കൊടും കുറ്റവാളിയുമായിട്ടാണ് ഞാന്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടത്. എന്നാല്‍ ഞാന്‍ ആരോടും യാചിച്ചില്ല. തല താഴ്ത്തി കരഞ്ഞതുമില്ല; കാരണം ഞാന്‍ നിയമത്തില്‍ വിശ്വസിച്ചിരുന്നു.

എന്നാല്‍, ഞാന്‍ വിചാരിച്ചപോലെ വിചാരണ നടന്നില്ല. ഒരു കൊതുകിനെപ്പോലും ഞാന്‍ കൊന്നിട്ടില്ല. പാറ്റകളെ അവയുടെ കൊമ്പ് പിടിച്ച് പുറത്തേക്കെറിയുമായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഗൂഢാലോചനാ കൊലപാതകിയായി മുദ്രകുത്തപ്പെട്ടു.

എത്ര പ്രതീക്ഷയോടെയായിരിക്കും കോടതിയിലെ ത്തുന്നവര്‍ ഓരോ ന്യായാധിപനില്‍ നിന്നും വിധി പ്രതീക്ഷിക്കുന്നത്. ഒരു ബോക്സറുടെതുപോലുള്ള കൈകളാണ് എന്‍േറതെന്നത് ന്യായാധിപന്‍ ചോദ്യം ചെയ്തില്ല. ഉമ്മ എന്‍െറ ഉള്ളില്‍ സ്നേഹം നട്ട ഈ രാജ്യത്തിന് എന്നെ ആവശ്യമില്ല. വിചാരണക്കിടയില്‍ എന്നെ മര്‍ദ്ദിക്കുകയും അശ്ലീല പ്രയോഗങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെ ആരും പ്രതികരിച്ചില്ല. എന്‍െറ മനോഹരമായ തലമുടി വടിച്ച് മാറ്റിക്കൊണ്ട് അവര്‍ എനിക്ക് 11 മാസത്തെ ഏകാന്ത തടവ് വിധിച്ചു.

പ്രിയപ്പെട്ട ഉമ്മാ.. നിങ്ങള്‍ കേള്‍ക്കുന്നതിനെ ഓര്‍ത്ത് കരയരുത്. ആദ്യ ദിവസം തന്നെ പ്രായമുള്ള അവിവാഹിതനായ ഒരു ഉദ്യോഗസ്ഥന്‍ എന്‍െറ കൈയിലെ നഖം വേദനിപ്പിച്ചു. ആ സൗന്ദര്യം ഈ കാലത്തിന് യോജിച്ച ഒന്നല്ല എന്ന് എനിക്ക് മനസിലായി. അത് മാത്രമല്ല, നോട്ടത്തിന്‍െറ സൗന്ദര്യം, അഭിവാദ്യത്തിന്‍െറയും ചിന്തയുടെയും സൗന്ദര്യം, നല്ല കൈയക്ഷരത്തിന്‍െറ സൗന്ദര്യം, കണ്ണുകളുടെയും കാഴ്ചപ്പാടുകളുടെയും സൗന്ദര്യം, നല്ല ശബ്ദത്തിന്‍െറ സൗന്ദര്യം -ഇവയൊന്നും ഈ കാലത്തിന് യോജിച്ചതല്ല.

പ്രിയപ്പെട്ട ഉമ്മാ.. എന്‍െറ ആദര്‍ശങ്ങള്‍ എല്ലാം മാറിയിട്ടുണ്ട്. എനിക്ക് പല കാര്യങ്ങളും പറയണമെന്നുണ്ട്. എന്നെ വധിക്കും മുമ്പ് ഇത് ആരോടെങ്കിലും പറയണം. എന്‍െറ ഓര്‍മക്കായി ഈ കൈയെഴുത്ത് ഞാന്‍ ബാക്കിവെക്കുന്നു.

ഉമ്മാ.. ഈ ലോകത്തുനിന്ന് പോകുന്നതിന് മുമ്പ് എനിക്ക് നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്തുതരണം. എന്‍െറ വില്‍പത്രത്തിന്‍െറ ഒരു ഭാഗം നിങ്ങളോട് ഞാന്‍ പറയുകയാണ്. കരയരുത്; ഞാന്‍ പറയുന്നത് ദയവായി കേള്‍ക്കണം. എന്‍െറ അപേക്ഷ എന്താണെന്ന് കോടതിയോട് നിങ്ങള്‍ പറയണം. അങ്ങനെയൊരു കത്ത് ജയിലില്‍ ഇരുന്നുകൊണ്ട് എനിക്ക് എഴുതാന്‍ സാധിക്കില്ല. അതിനാല്‍ ഞാന്‍ പറയുന്ന കാര്യം ചെയ്തുതരാന്‍ കോടതിയോട് നിങ്ങള്‍ യാചിക്കണം. എന്‍െറ ജീവനുപോലും യാചിക്കാന്‍ എനിക്ക് താല്‍പര്യമില്ലെങ്കിലും ഇതിന് നിങ്ങള്‍ യാചന നടത്തണം.

എന്‍െറ കണ്ണുകളും ഹൃദയവും മണ്ണിനടിയില്‍ ജീര്‍ണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍െറ കണ്ണ്, വൃക്ക, ഹൃദയം, അസ്ഥികള്‍, മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന എല്ലാം ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ അപേക്ഷിക്കണം. അവയവങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് എന്‍െറ പേര് വെളിപ്പെടുത്തരുത്.

ഉമ്മാ... എന്‍െറ ഹൃദയത്തിന്‍െറ അടിത്തട്ടില്‍ നിന്ന് ഞാന്‍ പറയട്ടെ. നിങ്ങള്‍ക്ക് കരയാനും സങ്കടപ്പെടാനും എനിക്ക് ഒരു കുഴിമാടം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.എന്‍െറ മരണത്തിനുശേഷം ഉമ്മ കറുത്ത വസ്ത്രം അണിയരുത്. എന്‍െറ കറുത്ത ദിനങ്ങള്‍ മറക്കാന്‍ നിങ്ങള്‍ ആവുന്നതെല്ലാം ചെയ്യണം.

നമ്മളെ ഈ ലോകം സ്നേഹിച്ചിട്ടില്ല. എന്‍െറ വിധി എന്താണെന്ന് ഈ ലോകത്തിന് അറിയേണ്ട ആവശ്യമില്ല. ഞാന്‍ മരണത്തെ ആലിംഗനം ചെയ്യുകയാണ്. അല്ലാഹുവിന്‍െറ കോടതിയില്‍ ഈ വിചാരണക്കാരെ ഞാന്‍ കാത്തിരിപ്പുണ്ടാകും. അവരെ വിചാരണ ചെയ്യും. ഇന്‍സ്പെക്ടര്‍ ഷാംലുവിനെ വിചാരണ ചെയ്യും. സുപ്രീംകോടതിയിലെ ജഡ്ജിയെ വിചാരണ ചെയ്യും. വിചാരണക്കിടെ എന്നെ ഇടിച്ച് തള്ളിയിട്ട ന്യായാധിപനെ ഞാന്‍ വിചാരണ ചെയ്യും. ശരിയെ ശരിയായി കാണാന്‍ ശ്രമിക്കാത്ത ഡോ. ഫര്‍വാന്‍ദി, ഖാസിം ശബാനി തുടങ്ങിയവരെയെല്ലാം സ്രഷ്ടാവിന്‍െറ കോടതിയില്‍ വിചാരണ ചെയ്യപ്പെടും.

മൃദുഹൃദയയായ പ്രിയപ്പെട്ട ഉമ്മാ... പരലോകത്ത് നമ്മള്‍ കുറ്റം ആരോപിക്കുന്നവരും മറ്റുള്ളവര്‍ കുറ്റവാളികളുമായിരിക്കും. അല്ലാഹു തീരുമാനിക്കുന്നതെന്താണെന്ന് നമുക്ക് കാത്തിരുന്ന് കാണാം. മരിക്കുന്നത് വരെ എനിക്ക് എന്‍െറ ഉമ്മയെ പുണരണം. ഞാന്‍ ഉമ്മയെ അതിയായി സ്നേഹിക്കുന്നു.

അവയവങ്ങള്‍ ദാനം ചെയ്ത് അവള്‍ തൂക്കിലേറി

Posted: 28 Oct 2014 12:49 AM PDT

Image: 

തെഹ്റാന്‍: കൊലക്കുറ്റത്തിന് ശിക്ഷയായി കിട്ടിയ കൊലക്കയര്‍ തന്‍െറ കഴുത്തില്‍ അമരുന്നതിനു മുമ്പ് റെയ്ഹാന അതു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവസാനമായി ഉമ്മക്കെഴുതിയ കത്തില്‍ അവര്‍ അതു പറഞ്ഞു. ഹൃദയത്തെ ദ്രവിപ്പിക്കുന്നതായിരുന്നു ആ എഴുത്ത്. പലരുടെയും ജീവിതത്തില്‍ കൈത്താങ്ങായി റെയ്ഹാന തൂക്കുമരത്തിലേക്ക് കയറി.

കഴിഞ്ഞ ശനിയാഴ്ച ഇറാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റെയ്ഹാന ജബരിയാണ് ജയിലില്‍ നിന്ന് ഉമ്മക്ക് കത്തെഴുതിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരാണ് കത്ത് പുറത്തുവിട്ടത്. 2007ല്‍ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ മുന്‍ ഉദ്യോഗസ്ഥനെ റെയ്ഹാന കൊലപ്പെടുത്തി എന്നാണ് കേസ്. അറസ്റ്റിലായ ജബരിയെ 2009ല്‍ തെഹ് റാന്‍ ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചു. എന്നാല്‍, കേസിന്‍െറ അന്വേഷണവും വിചാരണയും ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 30ന് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ഇറാന്‍, 10 ദിവസത്തേക്ക് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു.

റെയ്ഹാന ഉമ്മക്ക് എഴുതിയ കത്തിന്‍െറ പൂര്‍ണരൂപം

പ്രിയപ്പെട്ട ഷോലെഹ്, ഉമ്മാ, ഞാന്‍ ഇന്ന് ഖിസാസിനെ (ഇറാനിയന്‍ നിയമത്തിലെ സമപ്രതികാര നിയമം) അഭിമുഖീകരിക്കും. ഞാന്‍ ജീവിത പുസ്തകത്തിന്‍െറ അവസാന താളില്‍ എത്തിയിരിക്കുന്നു എന്ന കാര്യം എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ ഓര്‍മിപ്പിക്കാതിരുന്നത്. അത് ഞാന്‍ അറിയണമെന്ന് ഉമ്മ ആഗ്രഹിക്കുന്നില്ലേ? ഉമ്മ ദു:ഖിതയാവുമ്പോള്‍ ഞാന്‍ എത്ര ലജ്ജിക്കുന്നെന്നോ? ഉമ്മയുടെയും ഉപ്പയുടെയും കൈയില്‍ ചുംബിക്കാന്‍ അവസരം എന്തുകൊണ്ട് എനിക്ക് തന്നില്ല?

19 വയസുവരെ ജീവിക്കാന്‍ ലോകം എന്നെ അനുവദിച്ചു. ഞാന്‍ കൊല്ലപ്പെടേണ്ട ദുശകുനമായ രാത്രിയായിരുന്നു അത്. എന്‍െറ മൃതദേഹം നഗരത്തിന്‍െറ ഏതെങ്കിലും മൂലയില്‍ വലിച്ചെറിയപ്പെടുമായിരുന്നു. അതിനും ദിവസങ്ങള്‍ കഴിഞ്ഞ് എന്‍െറ മൃതദേഹം തിരിച്ചറിയാന്‍ പൊലീസ് ഉമ്മയെ വിളിച്ചുവരുത്തും. ഞാന്‍ ബലാത്സംഗം ചെയപ്പെട്ടതാണെന്ന് ഉമ്മയടക്കമുള്ളവര്‍ അംഗീകരിക്കും. എന്നെ കൊന്നയാളെ ഒരിക്കലും കണ്ടുപിടിക്കാന്‍ സാധിക്കില്ലായിരുന്നു. കാരണം നമ്മള്‍ക്ക് അവരുടെ അത്ര സ്വാധീനമോ പണമോ ഇല്ല. പലതും സഹിച്ചും സമൂഹത്തില്‍ അപമാനിതയായും ഉമ്മ പിന്നെയും ജീവിച്ച് ഈ അപമാനം പേറിത്തന്നെ തന്നെ മരിക്കും.

പക്ഷേ, അങ്ങനെയൊന്നും നടന്നില്ല. ഞാന്‍ തിരിച്ചടിച്ചത് എല്ലാ കഥകളും മാറ്റി. എന്‍െറ മൃതദേഹം വഴിയില്‍ വലിച്ചെറിയപ്പെട്ടില്ല; മറിച്ച് ഞാന്‍ എവിന്‍ പ്രിസണിലെ ഏകാന്ത തടവറയിലേക്ക് വലിച്ചെറിയപ്പെട്ടു. ഷഹറെ റേ (റേ നഗരം) പോലെയുള്ള ജയിലാണിത്. എന്നാല്‍ പഴിപറയാതെ വിധിയെ സ്വീകരിക്കുക. മരണം ജീവിതത്തിന്‍െറ അവസാനമല്ലെന്ന് എന്നേക്കാള്‍ നന്നായി ഉമ്മക്ക് അറിയില്ലേ?

ഒരാള്‍ ഈ ലോകത്തേക്ക് വരുന്നത് ഒരു പാട് അനുഭവിക്കാനും അതിലൂടെ പാഠങ്ങള്‍ പഠിക്കാനുമാണെന്ന് ഉമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഓരോ ആളുടെയും തോളില്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ചില സമയങ്ങള്‍ പോരാടാനുള്ളതാണെന്നും ഞാന്‍ ജീവിതത്തില്‍ നിന്ന് പഠിച്ചു. എന്നെ ചമ്മട്ടി കൊണ്ടടിക്കാന്‍ ശ്രമിച്ചയാളെ തടയാന്‍ വന്ന വണ്ടിക്കാരനെപ്പറ്റി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എനിക്കുനേരെ ഓങ്ങിയ ചമ്മട്ടിയുടെ അടികൊണ്ട് വണ്ടിക്കാരന്‍ നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ടു. മരിക്കുമ്പോള്‍ പോലും ധാര്‍മികത കൈവെടിയരുതെന്ന് ഉമ്മ അന്ന് എന്നോട് പറഞ്ഞിരുന്നു.

എന്ത് പ്രകോപനങ്ങളുണ്ടായാലും മാന്യമായി തിരിച്ചുപെരുമാറണമെന്നും സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഞങ്ങളെ പഠിപ്പിച്ചില്ലായിരുന്നോ? എന്നാല്‍ അത് തെറ്റായിരുന്നെന്ന് പിന്നീട് ബോധ്യമായി. ഇത് സംഭവിച്ചപ്പോള്‍ ആ അധ്യാപനങ്ങള്‍ എന്‍െറ സഹായത്തിനെത്തിയില്ല. കഠിനഹൃദയയും കൊടും കുറ്റവാളിയുമായിട്ടാണ് ഞാന്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടത്. എന്നാല്‍ ഞാന്‍ ആരോടും യാചിച്ചില്ല. തല താഴ്ത്തി കരഞ്ഞതുമില്ല; കാരണം ഞാന്‍ നിയമത്തില്‍ വിശ്വസിച്ചിരുന്നു.

എന്നാല്‍, ഞാന്‍ വിചാരിച്ചപോലെ വിചാരണ നടന്നില്ല. ഒരു കൊതുകിനെപ്പോലും ഞാന്‍ കൊന്നിട്ടില്ല. പാറ്റകളെ അവയുടെ കൊമ്പ് പിടിച്ച് പുറത്തേക്കെറിയുമായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഗൂഢാലോചനാ കൊലപാതകിയായി മുദ്രകുത്തപ്പെട്ടു.

എത്ര പ്രതീക്ഷയോടെയായിരിക്കും കോടതിയിലെ ത്തുന്നവര്‍ ഓരോ ന്യായാധിപനില്‍ നിന്നും വിധി പ്രതീക്ഷിക്കുന്നത്. ഒരു ബോക്സറുടെതുപോലുള്ള കൈകളാണ് എന്‍േറതെന്നത് ന്യായാധിപന്‍ ചോദ്യം ചെയ്തില്ല. ഉമ്മ എന്‍െറ ഉള്ളില്‍ സ്നേഹം നട്ട ഈ രാജ്യത്തിന് എന്നെ ആവശ്യമില്ല. വിചാരണക്കിടയില്‍ എന്നെ മര്‍ദ്ദിക്കുകയും അശ്ലീല പ്രയോഗങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെ ആരും പ്രതികരിച്ചില്ല. എന്‍െറ മനോഹരമായ തലമുടി വടിച്ച് മാറ്റിക്കൊണ്ട് അവര്‍ എനിക്ക് 11 മാസത്തെ ഏകാന്ത തടവ് വിധിച്ചു.

പ്രിയപ്പെട്ട ഉമ്മാ.. നിങ്ങള്‍ കേള്‍ക്കുന്നതിനെ ഓര്‍ത്ത് കരയരുത്. ആദ്യ ദിവസം തന്നെ പ്രായമുള്ള അവിവാഹിതനായ ഒരു ഉദ്യോഗസ്ഥന്‍ എന്‍െറ കൈയിലെ നഖം വേദനിപ്പിച്ചു. ആ സൗന്ദര്യം ഈ കാലത്തിന് യോജിച്ച ഒന്നല്ല എന്ന് എനിക്ക് മനസിലായി. അത് മാത്രമല്ല, നോട്ടത്തിന്‍െറ സൗന്ദര്യം, അഭിവാദ്യത്തിന്‍െറയും ചിന്തയുടെയും സൗന്ദര്യം, നല്ല കൈയക്ഷരത്തിന്‍െറ സൗന്ദര്യം, കണ്ണുകളുടെയും കാഴ്ചപ്പാടുകളുടെയും സൗന്ദര്യം, നല്ല ശബ്ദത്തിന്‍െറ സൗന്ദര്യം -ഇവയൊന്നും ഈ കാലത്തിന് യോജിച്ചതല്ല.

പ്രിയപ്പെട്ട ഉമ്മാ.. എന്‍െറ ആദര്‍ശങ്ങള്‍ എല്ലാം മാറിയിട്ടുണ്ട്. എനിക്ക് പല കാര്യങ്ങളും പറയണമെന്നുണ്ട്. എന്നെ വധിക്കും മുമ്പ് ഇത് ആരോടെങ്കിലും പറയണം. എന്‍െറ ഓര്‍മക്കായി ഈ കൈയെഴുത്ത് ഞാന്‍ ബാക്കിവെക്കുന്നു.

ഉമ്മാ.. ഈ ലോകത്തുനിന്ന് പോകുന്നതിന് മുമ്പ് എനിക്ക് നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്തുതരണം. എന്‍െറ വില്‍പത്രത്തിന്‍െറ ഒരു ഭാഗം നിങ്ങളോട് ഞാന്‍ പറയുകയാണ്. കരയരുത്; ഞാന്‍ പറയുന്നത് ദയവായി കേള്‍ക്കണം. എന്‍െറ അപേക്ഷ എന്താണെന്ന് കോടതിയോട് നിങ്ങള്‍ പറയണം. അങ്ങനെയൊരു കത്ത് ജയിലില്‍ ഇരുന്നുകൊണ്ട് എനിക്ക് എഴുതാന്‍ സാധിക്കില്ല. അതിനാല്‍ ഞാന്‍ പറയുന്ന കാര്യം ചെയ്തുതരാന്‍ കോടതിയോട് നിങ്ങള്‍ യാചിക്കണം. എന്‍െറ ജീവനുപോലും യാചിക്കാന്‍ എനിക്ക് താല്‍പര്യമില്ലെങ്കിലും ഇതിന് നിങ്ങള്‍ യാചന നടത്തണം.

എന്‍െറ കണ്ണുകളും ഹൃദയവും മണ്ണിനടിയില്‍ ജീര്‍ണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍െറ കണ്ണ്, വൃക്ക, ഹൃദയം, അസ്ഥികള്‍, മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന എല്ലാം ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ അപേക്ഷിക്കണം. അവയവങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് എന്‍െറ പേര് വെളിപ്പെടുത്തരുത്.

ഉമ്മാ... എന്‍െറ ഹൃദയത്തിന്‍െറ അടിത്തട്ടില്‍ നിന്ന് ഞാന്‍ പറയട്ടെ. നിങ്ങള്‍ക്ക് കരയാനും സങ്കടപ്പെടാനും എനിക്ക് ഒരു കുഴിമാടം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.എന്‍െറ മരണത്തിനുശേഷം ഉമ്മ കറുത്ത വസ്ത്രം അണിയരുത്. എന്‍െറ കറുത്ത ദിനങ്ങള്‍ മറക്കാന്‍ നിങ്ങള്‍ ആവുന്നതെല്ലാം ചെയ്യണം.

നമ്മളെ ഈ ലോകം സ്നേഹിച്ചിട്ടില്ല. എന്‍െറ വിധി എന്താണെന്ന് ഈ ലോകത്തിന് അറിയേണ്ട ആവശ്യമില്ല. ഞാന്‍ മരണത്തെ ആലിംഗനം ചെയ്യുകയാണ്. അല്ലാഹുവിന്‍െറ കോടതിയില്‍ ഈ വിചാരണക്കാരെ ഞാന്‍ കാത്തിരിപ്പുണ്ടാകും. അവരെ വിചാരണ ചെയ്യും. ഇന്‍സ്പെക്ടര്‍ ഷാംലുവിനെ വിചാരണ ചെയ്യും. സുപ്രീംകോടതിയിലെ ജഡ്ജിയെ വിചാരണ ചെയ്യും. വിചാരണക്കിടെ എന്നെ ഇടിച്ച് തള്ളിയിട്ട ന്യായാധിപനെ ഞാന്‍ വിചാരണ ചെയ്യും. ശരിയെ ശരിയായി കാണാന്‍ ശ്രമിക്കാത്ത ഡോ. ഫര്‍വാന്‍ദി, ഖാസിം ശബാനി തുടങ്ങിയവരെയെല്ലാം സ്രഷ്ടാവിന്‍െറ കോടതിയില്‍ വിചാരണ ചെയ്യപ്പെടും.

മൃദുഹൃദയയായ പ്രിയപ്പെട്ട ഉമ്മാ... പരലോകത്ത് നമ്മള്‍ കുറ്റം ആരോപിക്കുന്നവരും മറ്റുള്ളവര്‍ കുറ്റവാളികളുമായിരിക്കും. അല്ലാഹു തീരുമാനിക്കുന്നതെന്താണെന്ന് നമുക്ക് കാത്തിരുന്ന് കാണാം. മരിക്കുന്നത് വരെ എനിക്ക് എന്‍െറ ഉമ്മയെ പുണരണം. ഞാന്‍ ഉമ്മയെ അതിയായി സ്നേഹിക്കുന്നു.

- See more at: http://origin-www.madhyamam.com/news/317185/141027#sthash.xUfkcTvG.dpuf

തെഹ്റാന്‍: കൊലക്കുറ്റത്തിന് ശിക്ഷയായി കിട്ടിയ കൊലക്കയര്‍ തന്‍െറ കഴുത്തില്‍ അമരുന്നതിനു മുമ്പ് റെയ്ഹാന അതു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവസാനമായി ഉമ്മക്കെഴുതിയ കത്തില്‍ അവര്‍ അതു പറഞ്ഞു. ഹൃദയത്തെ ദ്രവിപ്പിക്കുന്നതായിരുന്നു ആ എഴുത്ത്. പലരുടെയും ജീവിതത്തില്‍ കൈത്താങ്ങായി റെയ്ഹാന തൂക്കുമരത്തിലേക്ക് കയറി.

കഴിഞ്ഞ ശനിയാഴ്ച ഇറാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റെയ്ഹാന ജബരിയാണ് ജയിലില്‍ നിന്ന് ഉമ്മക്ക് കത്തെഴുതിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരാണ് കത്ത് പുറത്തുവിട്ടത്. 2007ല്‍ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ മുന്‍ ഉദ്യോഗസ്ഥനെ റെയ്ഹാന കൊലപ്പെടുത്തി എന്നാണ് കേസ്. അറസ്റ്റിലായ ജബരിയെ 2009ല്‍ തെഹ് റാന്‍ ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചു. എന്നാല്‍, കേസിന്‍െറ അന്വേഷണവും വിചാരണയും ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 30ന് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ഇറാന്‍, 10 ദിവസത്തേക്ക് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു.

റെയ്ഹാന ഉമ്മക്ക് എഴുതിയ കത്തിന്‍െറ പൂര്‍ണരൂപം

പ്രിയപ്പെട്ട ഷോലെഹ്, ഉമ്മാ, ഞാന്‍ ഇന്ന് ഖിസാസിനെ (ഇറാനിയന്‍ നിയമത്തിലെ സമപ്രതികാര നിയമം) അഭിമുഖീകരിക്കും. ഞാന്‍ ജീവിത പുസ്തകത്തിന്‍െറ അവസാന താളില്‍ എത്തിയിരിക്കുന്നു എന്ന കാര്യം എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ ഓര്‍മിപ്പിക്കാതിരുന്നത്. അത് ഞാന്‍ അറിയണമെന്ന് ഉമ്മ ആഗ്രഹിക്കുന്നില്ലേ? ഉമ്മ ദു:ഖിതയാവുമ്പോള്‍ ഞാന്‍ എത്ര ലജ്ജിക്കുന്നെന്നോ? ഉമ്മയുടെയും ഉപ്പയുടെയും കൈയില്‍ ചുംബിക്കാന്‍ അവസരം എന്തുകൊണ്ട് എനിക്ക് തന്നില്ല?

19 വയസുവരെ ജീവിക്കാന്‍ ലോകം എന്നെ അനുവദിച്ചു. ഞാന്‍ കൊല്ലപ്പെടേണ്ട ദുശകുനമായ രാത്രിയായിരുന്നു അത്. എന്‍െറ മൃതദേഹം നഗരത്തിന്‍െറ ഏതെങ്കിലും മൂലയില്‍ വലിച്ചെറിയപ്പെടുമായിരുന്നു. അതിനും ദിവസങ്ങള്‍ കഴിഞ്ഞ് എന്‍െറ മൃതദേഹം തിരിച്ചറിയാന്‍ പൊലീസ് ഉമ്മയെ വിളിച്ചുവരുത്തും. ഞാന്‍ ബലാത്സംഗം ചെയപ്പെട്ടതാണെന്ന് ഉമ്മയടക്കമുള്ളവര്‍ അംഗീകരിക്കും. എന്നെ കൊന്നയാളെ ഒരിക്കലും കണ്ടുപിടിക്കാന്‍ സാധിക്കില്ലായിരുന്നു. കാരണം നമ്മള്‍ക്ക് അവരുടെ അത്ര സ്വാധീനമോ പണമോ ഇല്ല. പലതും സഹിച്ചും സമൂഹത്തില്‍ അപമാനിതയായും ഉമ്മ പിന്നെയും ജീവിച്ച് ഈ അപമാനം പേറിത്തന്നെ തന്നെ മരിക്കും.

പക്ഷേ, അങ്ങനെയൊന്നും നടന്നില്ല. ഞാന്‍ തിരിച്ചടിച്ചത് എല്ലാ കഥകളും മാറ്റി. എന്‍െറ മൃതദേഹം വഴിയില്‍ വലിച്ചെറിയപ്പെട്ടില്ല; മറിച്ച് ഞാന്‍ എവിന്‍ പ്രിസണിലെ ഏകാന്ത തടവറയിലേക്ക് വലിച്ചെറിയപ്പെട്ടു. ഷഹറെ റേ (റേ നഗരം) പോലെയുള്ള ജയിലാണിത്. എന്നാല്‍ പഴിപറയാതെ വിധിയെ സ്വീകരിക്കുക. മരണം ജീവിതത്തിന്‍െറ അവസാനമല്ലെന്ന് എന്നേക്കാള്‍ നന്നായി ഉമ്മക്ക് അറിയില്ലേ?

ഒരാള്‍ ഈ ലോകത്തേക്ക് വരുന്നത് ഒരു പാട് അനുഭവിക്കാനും അതിലൂടെ പാഠങ്ങള്‍ പഠിക്കാനുമാണെന്ന് ഉമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഓരോ ആളുടെയും തോളില്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ചില സമയങ്ങള്‍ പോരാടാനുള്ളതാണെന്നും ഞാന്‍ ജീവിതത്തില്‍ നിന്ന് പഠിച്ചു. എന്നെ ചമ്മട്ടി കൊണ്ടടിക്കാന്‍ ശ്രമിച്ചയാളെ തടയാന്‍ വന്ന വണ്ടിക്കാരനെപ്പറ്റി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എനിക്കുനേരെ ഓങ്ങിയ ചമ്മട്ടിയുടെ അടികൊണ്ട് വണ്ടിക്കാരന്‍ നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ടു. മരിക്കുമ്പോള്‍ പോലും ധാര്‍മികത കൈവെടിയരുതെന്ന് ഉമ്മ അന്ന് എന്നോട് പറഞ്ഞിരുന്നു.

എന്ത് പ്രകോപനങ്ങളുണ്ടായാലും മാന്യമായി തിരിച്ചുപെരുമാറണമെന്നും സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഞങ്ങളെ പഠിപ്പിച്ചില്ലായിരുന്നോ? എന്നാല്‍ അത് തെറ്റായിരുന്നെന്ന് പിന്നീട് ബോധ്യമായി. ഇത് സംഭവിച്ചപ്പോള്‍ ആ അധ്യാപനങ്ങള്‍ എന്‍െറ സഹായത്തിനെത്തിയില്ല. കഠിനഹൃദയയും കൊടും കുറ്റവാളിയുമായിട്ടാണ് ഞാന്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടത്. എന്നാല്‍ ഞാന്‍ ആരോടും യാചിച്ചില്ല. തല താഴ്ത്തി കരഞ്ഞതുമില്ല; കാരണം ഞാന്‍ നിയമത്തില്‍ വിശ്വസിച്ചിരുന്നു.

എന്നാല്‍, ഞാന്‍ വിചാരിച്ചപോലെ വിചാരണ നടന്നില്ല. ഒരു കൊതുകിനെപ്പോലും ഞാന്‍ കൊന്നിട്ടില്ല. പാറ്റകളെ അവയുടെ കൊമ്പ് പിടിച്ച് പുറത്തേക്കെറിയുമായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഗൂഢാലോചനാ കൊലപാതകിയായി മുദ്രകുത്തപ്പെട്ടു.

എത്ര പ്രതീക്ഷയോടെയായിരിക്കും കോടതിയിലെ ത്തുന്നവര്‍ ഓരോ ന്യായാധിപനില്‍ നിന്നും വിധി പ്രതീക്ഷിക്കുന്നത്. ഒരു ബോക്സറുടെതുപോലുള്ള കൈകളാണ് എന്‍േറതെന്നത് ന്യായാധിപന്‍ ചോദ്യം ചെയ്തില്ല. ഉമ്മ എന്‍െറ ഉള്ളില്‍ സ്നേഹം നട്ട ഈ രാജ്യത്തിന് എന്നെ ആവശ്യമില്ല. വിചാരണക്കിടയില്‍ എന്നെ മര്‍ദ്ദിക്കുകയും അശ്ലീല പ്രയോഗങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെ ആരും പ്രതികരിച്ചില്ല. എന്‍െറ മനോഹരമായ തലമുടി വടിച്ച് മാറ്റിക്കൊണ്ട് അവര്‍ എനിക്ക് 11 മാസത്തെ ഏകാന്ത തടവ് വിധിച്ചു.

പ്രിയപ്പെട്ട ഉമ്മാ.. നിങ്ങള്‍ കേള്‍ക്കുന്നതിനെ ഓര്‍ത്ത് കരയരുത്. ആദ്യ ദിവസം തന്നെ പ്രായമുള്ള അവിവാഹിതനായ ഒരു ഉദ്യോഗസ്ഥന്‍ എന്‍െറ കൈയിലെ നഖം വേദനിപ്പിച്ചു. ആ സൗന്ദര്യം ഈ കാലത്തിന് യോജിച്ച ഒന്നല്ല എന്ന് എനിക്ക് മനസിലായി. അത് മാത്രമല്ല, നോട്ടത്തിന്‍െറ സൗന്ദര്യം, അഭിവാദ്യത്തിന്‍െറയും ചിന്തയുടെയും സൗന്ദര്യം, നല്ല കൈയക്ഷരത്തിന്‍െറ സൗന്ദര്യം, കണ്ണുകളുടെയും കാഴ്ചപ്പാടുകളുടെയും സൗന്ദര്യം, നല്ല ശബ്ദത്തിന്‍െറ സൗന്ദര്യം -ഇവയൊന്നും ഈ കാലത്തിന് യോജിച്ചതല്ല.

പ്രിയപ്പെട്ട ഉമ്മാ.. എന്‍െറ ആദര്‍ശങ്ങള്‍ എല്ലാം മാറിയിട്ടുണ്ട്. എനിക്ക് പല കാര്യങ്ങളും പറയണമെന്നുണ്ട്. എന്നെ വധിക്കും മുമ്പ് ഇത് ആരോടെങ്കിലും പറയണം. എന്‍െറ ഓര്‍മക്കായി ഈ കൈയെഴുത്ത് ഞാന്‍ ബാക്കിവെക്കുന്നു.

ഉമ്മാ.. ഈ ലോകത്തുനിന്ന് പോകുന്നതിന് മുമ്പ് എനിക്ക് നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്തുതരണം. എന്‍െറ വില്‍പത്രത്തിന്‍െറ ഒരു ഭാഗം നിങ്ങളോട് ഞാന്‍ പറയുകയാണ്. കരയരുത്; ഞാന്‍ പറയുന്നത് ദയവായി കേള്‍ക്കണം. എന്‍െറ അപേക്ഷ എന്താണെന്ന് കോടതിയോട് നിങ്ങള്‍ പറയണം. അങ്ങനെയൊരു കത്ത് ജയിലില്‍ ഇരുന്നുകൊണ്ട് എനിക്ക് എഴുതാന്‍ സാധിക്കില്ല. അതിനാല്‍ ഞാന്‍ പറയുന്ന കാര്യം ചെയ്തുതരാന്‍ കോടതിയോട് നിങ്ങള്‍ യാചിക്കണം. എന്‍െറ ജീവനുപോലും യാചിക്കാന്‍ എനിക്ക് താല്‍പര്യമില്ലെങ്കിലും ഇതിന് നിങ്ങള്‍ യാചന നടത്തണം.

എന്‍െറ കണ്ണുകളും ഹൃദയവും മണ്ണിനടിയില്‍ ജീര്‍ണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍െറ കണ്ണ്, വൃക്ക, ഹൃദയം, അസ്ഥികള്‍, മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന എല്ലാം ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ അപേക്ഷിക്കണം. അവയവങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് എന്‍െറ പേര് വെളിപ്പെടുത്തരുത്.

ഉമ്മാ... എന്‍െറ ഹൃദയത്തിന്‍െറ അടിത്തട്ടില്‍ നിന്ന് ഞാന്‍ പറയട്ടെ. നിങ്ങള്‍ക്ക് കരയാനും സങ്കടപ്പെടാനും എനിക്ക് ഒരു കുഴിമാടം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.എന്‍െറ മരണത്തിനുശേഷം ഉമ്മ കറുത്ത വസ്ത്രം അണിയരുത്. എന്‍െറ കറുത്ത ദിനങ്ങള്‍ മറക്കാന്‍ നിങ്ങള്‍ ആവുന്നതെല്ലാം ചെയ്യണം.

നമ്മളെ ഈ ലോകം സ്നേഹിച്ചിട്ടില്ല. എന്‍െറ വിധി എന്താണെന്ന് ഈ ലോകത്തിന് അറിയേണ്ട ആവശ്യമില്ല. ഞാന്‍ മരണത്തെ ആലിംഗനം ചെയ്യുകയാണ്. അല്ലാഹുവിന്‍െറ കോടതിയില്‍ ഈ വിചാരണക്കാരെ ഞാന്‍ കാത്തിരിപ്പുണ്ടാകും. അവരെ വിചാരണ ചെയ്യും. ഇന്‍സ്പെക്ടര്‍ ഷാംലുവിനെ വിചാരണ ചെയ്യും. സുപ്രീംകോടതിയിലെ ജഡ്ജിയെ വിചാരണ ചെയ്യും. വിചാരണക്കിടെ എന്നെ ഇടിച്ച് തള്ളിയിട്ട ന്യായാധിപനെ ഞാന്‍ വിചാരണ ചെയ്യും. ശരിയെ ശരിയായി കാണാന്‍ ശ്രമിക്കാത്ത ഡോ. ഫര്‍വാന്‍ദി, ഖാസിം ശബാനി തുടങ്ങിയവരെയെല്ലാം സ്രഷ്ടാവിന്‍െറ കോടതിയില്‍ വിചാരണ ചെയ്യപ്പെടും.

മൃദുഹൃദയയായ പ്രിയപ്പെട്ട ഉമ്മാ... പരലോകത്ത് നമ്മള്‍ കുറ്റം ആരോപിക്കുന്നവരും മറ്റുള്ളവര്‍ കുറ്റവാളികളുമായിരിക്കും. അല്ലാഹു തീരുമാനിക്കുന്നതെന്താണെന്ന് നമുക്ക് കാത്തിരുന്ന് കാണാം. മരിക്കുന്നത് വരെ എനിക്ക് എന്‍െറ ഉമ്മയെ പുണരണം. ഞാന്‍ ഉമ്മയെ അതിയായി സ്നേഹിക്കുന്നു.

- See more at: http://origin-www.madhyamam.com/news/317185/141027#sthash.xUfkcTvG.dpuf

തെഹ്റാന്‍: കൊലക്കുറ്റത്തിന് ശിക്ഷയായി കിട്ടിയ കൊലക്കയര്‍ തന്‍െറ കഴുത്തില്‍ അമരുന്നതിനു മുമ്പ് റെയ്ഹാന അതു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവസാനമായി ഉമ്മക്കെഴുതിയ കത്തില്‍ അവര്‍ അതു പറഞ്ഞു. ഹൃദയത്തെ ദ്രവിപ്പിക്കുന്നതായിരുന്നു ആ എഴുത്ത്. പലരുടെയും ജീവിതത്തില്‍ കൈത്താങ്ങായി റെയ്ഹാന തൂക്കുമരത്തിലേക്ക് കയറി.

കഴിഞ്ഞ ശനിയാഴ്ച ഇറാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റെയ്ഹാന ജബരിയാണ് ജയിലില്‍ നിന്ന് ഉമ്മക്ക് കത്തെഴുതിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരാണ് കത്ത് പുറത്തുവിട്ടത്. 2007ല്‍ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ മുന്‍ ഉദ്യോഗസ്ഥനെ റെയ്ഹാന കൊലപ്പെടുത്തി എന്നാണ് കേസ്. അറസ്റ്റിലായ ജബരിയെ 2009ല്‍ തെഹ് റാന്‍ ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചു. എന്നാല്‍, കേസിന്‍െറ അന്വേഷണവും വിചാരണയും ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 30ന് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ഇറാന്‍, 10 ദിവസത്തേക്ക് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു.

- See more at: http://origin-www.madhyamam.com/news/317185/141027#sthash.xUfkcTvG.dpuf

തെഹ്റാന്‍: കൊലക്കുറ്റത്തിന് ശിക്ഷയായി കിട്ടിയ കൊലക്കയര്‍ തന്‍െറ കഴുത്തില്‍ അമരുന്നതിനു മുമ്പ് റെയ്ഹാന അതു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവസാനമായി ഉമ്മക്കെഴുതിയ കത്തില്‍ അവര്‍ അതു പറഞ്ഞു. ഹൃദയത്തെ ദ്രവിപ്പിക്കുന്നതായിരുന്നു ആ എഴുത്ത്. പലരുടെയും ജീവിതത്തില്‍ കൈത്താങ്ങായി റെയ്ഹാന തൂക്കുമരത്തിലേക്ക് കയറി.

കഴിഞ്ഞ ശനിയാഴ്ച ഇറാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റെയ്ഹാന ജബരിയാണ് ജയിലില്‍ നിന്ന് ഉമ്മക്ക് കത്തെഴുതിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരാണ് കത്ത് പുറത്തുവിട്ടത്. 2007ല്‍ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ മുന്‍ ഉദ്യോഗസ്ഥനെ റെയ്ഹാന കൊലപ്പെടുത്തി എന്നാണ് കേസ്. അറസ്റ്റിലായ ജബരിയെ 2009ല്‍ തെഹ് റാന്‍ ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചു. എന്നാല്‍, കേസിന്‍െറ അന്വേഷണവും വിചാരണയും ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 30ന് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ഇറാന്‍, 10 ദിവസത്തേക്ക് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു.

റെയ്ഹാന ഉമ്മക്ക് എഴുതിയ കത്തിന്‍െറ പൂര്‍ണരൂപം

പ്രിയപ്പെട്ട ഷോലെഹ്, ഉമ്മാ, ഞാന്‍ ഇന്ന് ഖിസാസിനെ (ഇറാനിയന്‍ നിയമത്തിലെ സമപ്രതികാര നിയമം) അഭിമുഖീകരിക്കും. ഞാന്‍ ജീവിത പുസ്തകത്തിന്‍െറ അവസാന താളില്‍ എത്തിയിരിക്കുന്നു എന്ന കാര്യം എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ ഓര്‍മിപ്പിക്കാതിരുന്നത്. അത് ഞാന്‍ അറിയണമെന്ന് ഉമ്മ ആഗ്രഹിക്കുന്നില്ലേ? ഉമ്മ ദു:ഖിതയാവുമ്പോള്‍ ഞാന്‍ എത്ര ലജ്ജിക്കുന്നെന്നോ? ഉമ്മയുടെയും ഉപ്പയുടെയും കൈയില്‍ ചുംബിക്കാന്‍ അവസരം എന്തുകൊണ്ട് എനിക്ക് തന്നില്ല?

19 വയസുവരെ ജീവിക്കാന്‍ ലോകം എന്നെ അനുവദിച്ചു. ഞാന്‍ കൊല്ലപ്പെടേണ്ട ദുശകുനമായ രാത്രിയായിരുന്നു അത്. എന്‍െറ മൃതദേഹം നഗരത്തിന്‍െറ ഏതെങ്കിലും മൂലയില്‍ വലിച്ചെറിയപ്പെടുമായിരുന്നു. അതിനും ദിവസങ്ങള്‍ കഴിഞ്ഞ് എന്‍െറ മൃതദേഹം തിരിച്ചറിയാന്‍ പൊലീസ് ഉമ്മയെ വിളിച്ചുവരുത്തും. ഞാന്‍ ബലാത്സംഗം ചെയപ്പെട്ടതാണെന്ന് ഉമ്മയടക്കമുള്ളവര്‍ അംഗീകരിക്കും. എന്നെ കൊന്നയാളെ ഒരിക്കലും കണ്ടുപിടിക്കാന്‍ സാധിക്കില്ലായിരുന്നു. കാരണം നമ്മള്‍ക്ക് അവരുടെ അത്ര സ്വാധീനമോ പണമോ ഇല്ല. പലതും സഹിച്ചും സമൂഹത്തില്‍ അപമാനിതയായും ഉമ്മ പിന്നെയും ജീവിച്ച് ഈ അപമാനം പേറിത്തന്നെ തന്നെ മരിക്കും.

പക്ഷേ, അങ്ങനെയൊന്നും നടന്നില്ല. ഞാന്‍ തിരിച്ചടിച്ചത് എല്ലാ കഥകളും മാറ്റി. എന്‍െറ മൃതദേഹം വഴിയില്‍ വലിച്ചെറിയപ്പെട്ടില്ല; മറിച്ച് ഞാന്‍ എവിന്‍ പ്രിസണിലെ ഏകാന്ത തടവറയിലേക്ക് വലിച്ചെറിയപ്പെട്ടു. ഷഹറെ റേ (റേ നഗരം) പോലെയുള്ള ജയിലാണിത്. എന്നാല്‍ പഴിപറയാതെ വിധിയെ സ്വീകരിക്കുക. മരണം ജീവിതത്തിന്‍െറ അവസാനമല്ലെന്ന് എന്നേക്കാള്‍ നന്നായി ഉമ്മക്ക് അറിയില്ലേ?

ഒരാള്‍ ഈ ലോകത്തേക്ക് വരുന്നത് ഒരു പാട് അനുഭവിക്കാനും അതിലൂടെ പാഠങ്ങള്‍ പഠിക്കാനുമാണെന്ന് ഉമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഓരോ ആളുടെയും തോളില്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ചില സമയങ്ങള്‍ പോരാടാനുള്ളതാണെന്നും ഞാന്‍ ജീവിതത്തില്‍ നിന്ന് പഠിച്ചു. എന്നെ ചമ്മട്ടി കൊണ്ടടിക്കാന്‍ ശ്രമിച്ചയാളെ തടയാന്‍ വന്ന വണ്ടിക്കാരനെപ്പറ്റി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എനിക്കുനേരെ ഓങ്ങിയ ചമ്മട്ടിയുടെ അടികൊണ്ട് വണ്ടിക്കാരന്‍ നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ടു. മരിക്കുമ്പോള്‍ പോലും ധാര്‍മികത കൈവെടിയരുതെന്ന് ഉമ്മ അന്ന് എന്നോട് പറഞ്ഞിരുന്നു.

എന്ത് പ്രകോപനങ്ങളുണ്ടായാലും മാന്യമായി തിരിച്ചുപെരുമാറണമെന്നും സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഞങ്ങളെ പഠിപ്പിച്ചില്ലായിരുന്നോ? എന്നാല്‍ അത് തെറ്റായിരുന്നെന്ന് പിന്നീട് ബോധ്യമായി. ഇത് സംഭവിച്ചപ്പോള്‍ ആ അധ്യാപനങ്ങള്‍ എന്‍െറ സഹായത്തിനെത്തിയില്ല. കഠിനഹൃദയയും കൊടും കുറ്റവാളിയുമായിട്ടാണ് ഞാന്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടത്. എന്നാല്‍ ഞാന്‍ ആരോടും യാചിച്ചില്ല. തല താഴ്ത്തി കരഞ്ഞതുമില്ല; കാരണം ഞാന്‍ നിയമത്തില്‍ വിശ്വസിച്ചിരുന്നു.

എന്നാല്‍, ഞാന്‍ വിചാരിച്ചപോലെ വിചാരണ നടന്നില്ല. ഒരു കൊതുകിനെപ്പോലും ഞാന്‍ കൊന്നിട്ടില്ല. പാറ്റകളെ അവയുടെ കൊമ്പ് പിടിച്ച് പുറത്തേക്കെറിയുമായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഗൂഢാലോചനാ കൊലപാതകിയായി മുദ്രകുത്തപ്പെട്ടു.

എത്ര പ്രതീക്ഷയോടെയായിരിക്കും കോടതിയിലെ ത്തുന്നവര്‍ ഓരോ ന്യായാധിപനില്‍ നിന്നും വിധി പ്രതീക്ഷിക്കുന്നത്. ഒരു ബോക്സറുടെതുപോലുള്ള കൈകളാണ് എന്‍േറതെന്നത് ന്യായാധിപന്‍ ചോദ്യം ചെയ്തില്ല. ഉമ്മ എന്‍െറ ഉള്ളില്‍ സ്നേഹം നട്ട ഈ രാജ്യത്തിന് എന്നെ ആവശ്യമില്ല. വിചാരണക്കിടയില്‍ എന്നെ മര്‍ദ്ദിക്കുകയും അശ്ലീല പ്രയോഗങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെ ആരും പ്രതികരിച്ചില്ല. എന്‍െറ മനോഹരമായ തലമുടി വടിച്ച് മാറ്റിക്കൊണ്ട് അവര്‍ എനിക്ക് 11 മാസത്തെ ഏകാന്ത തടവ് വിധിച്ചു.

പ്രിയപ്പെട്ട ഉമ്മാ.. നിങ്ങള്‍ കേള്‍ക്കുന്നതിനെ ഓര്‍ത്ത് കരയരുത്. ആദ്യ ദിവസം തന്നെ പ്രായമുള്ള അവിവാഹിതനായ ഒരു ഉദ്യോഗസ്ഥന്‍ എന്‍െറ കൈയിലെ നഖം വേദനിപ്പിച്ചു. ആ സൗന്ദര്യം ഈ കാലത്തിന് യോജിച്ച ഒന്നല്ല എന്ന് എനിക്ക് മനസിലായി. അത് മാത്രമല്ല, നോട്ടത്തിന്‍െറ സൗന്ദര്യം, അഭിവാദ്യത്തിന്‍െറയും ചിന്തയുടെയും സൗന്ദര്യം, നല്ല കൈയക്ഷരത്തിന്‍െറ സൗന്ദര്യം, കണ്ണുകളുടെയും കാഴ്ചപ്പാടുകളുടെയും സൗന്ദര്യം, നല്ല ശബ്ദത്തിന്‍െറ സൗന്ദര്യം -ഇവയൊന്നും ഈ കാലത്തിന് യോജിച്ചതല്ല.

പ്രിയപ്പെട്ട ഉമ്മാ.. എന്‍െറ ആദര്‍ശങ്ങള്‍ എല്ലാം മാറിയിട്ടുണ്ട്. എനിക്ക് പല കാര്യങ്ങളും പറയണമെന്നുണ്ട്. എന്നെ വധിക്കും മുമ്പ് ഇത് ആരോടെങ്കിലും പറയണം. എന്‍െറ ഓര്‍മക്കായി ഈ കൈയെഴുത്ത് ഞാന്‍ ബാക്കിവെക്കുന്നു.

ഉമ്മാ.. ഈ ലോകത്തുനിന്ന് പോകുന്നതിന് മുമ്പ് എനിക്ക് നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്തുതരണം. എന്‍െറ വില്‍പത്രത്തിന്‍െറ ഒരു ഭാഗം നിങ്ങളോട് ഞാന്‍ പറയുകയാണ്. കരയരുത്; ഞാന്‍ പറയുന്നത് ദയവായി കേള്‍ക്കണം. എന്‍െറ അപേക്ഷ എന്താണെന്ന് കോടതിയോട് നിങ്ങള്‍ പറയണം. അങ്ങനെയൊരു കത്ത് ജയിലില്‍ ഇരുന്നുകൊണ്ട് എനിക്ക് എഴുതാന്‍ സാധിക്കില്ല. അതിനാല്‍ ഞാന്‍ പറയുന്ന കാര്യം ചെയ്തുതരാന്‍ കോടതിയോട് നിങ്ങള്‍ യാചിക്കണം. എന്‍െറ ജീവനുപോലും യാചിക്കാന്‍ എനിക്ക് താല്‍പര്യമില്ലെങ്കിലും ഇതിന് നിങ്ങള്‍ യാചന നടത്തണം.

എന്‍െറ കണ്ണുകളും ഹൃദയവും മണ്ണിനടിയില്‍ ജീര്‍ണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍െറ കണ്ണ്, വൃക്ക, ഹൃദയം, അസ്ഥികള്‍, മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന എല്ലാം ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ അപേക്ഷിക്കണം. അവയവങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് എന്‍െറ പേര് വെളിപ്പെടുത്തരുത്.

ഉമ്മാ... എന്‍െറ ഹൃദയത്തിന്‍െറ അടിത്തട്ടില്‍ നിന്ന് ഞാന്‍ പറയട്ടെ. നിങ്ങള്‍ക്ക് കരയാനും സങ്കടപ്പെടാനും എനിക്ക് ഒരു കുഴിമാടം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.എന്‍െറ മരണത്തിനുശേഷം ഉമ്മ കറുത്ത വസ്ത്രം അണിയരുത്. എന്‍െറ കറുത്ത ദിനങ്ങള്‍ മറക്കാന്‍ നിങ്ങള്‍ ആവുന്നതെല്ലാം ചെയ്യണം.

നമ്മളെ ഈ ലോകം സ്നേഹിച്ചിട്ടില്ല. എന്‍െറ വിധി എന്താണെന്ന് ഈ ലോകത്തിന് അറിയേണ്ട ആവശ്യമില്ല. ഞാന്‍ മരണത്തെ ആലിംഗനം ചെയ്യുകയാണ്. അല്ലാഹുവിന്‍െറ കോടതിയില്‍ ഈ വിചാരണക്കാരെ ഞാന്‍ കാത്തിരിപ്പുണ്ടാകും. അവരെ വിചാരണ ചെയ്യും. ഇന്‍സ്പെക്ടര്‍ ഷാംലുവിനെ വിചാരണ ചെയ്യും. സുപ്രീംകോടതിയിലെ ജഡ്ജിയെ വിചാരണ ചെയ്യും. വിചാരണക്കിടെ എന്നെ ഇടിച്ച് തള്ളിയിട്ട ന്യായാധിപനെ ഞാന്‍ വിചാരണ ചെയ്യും. ശരിയെ ശരിയായി കാണാന്‍ ശ്രമിക്കാത്ത ഡോ. ഫര്‍വാന്‍ദി, ഖാസിം ശബാനി തുടങ്ങിയവരെയെല്ലാം സ്രഷ്ടാവിന്‍െറ കോടതിയില്‍ വിചാരണ ചെയ്യപ്പെടും.

മൃദുഹൃദയയായ പ്രിയപ്പെട്ട ഉമ്മാ... പരലോകത്ത് നമ്മള്‍ കുറ്റം ആരോപിക്കുന്നവരും മറ്റുള്ളവര്‍ കുറ്റവാളികളുമായിരിക്കും. അല്ലാഹു തീരുമാനിക്കുന്നതെന്താണെന്ന് നമുക്ക് കാത്തിരുന്ന് കാണാം. മരിക്കുന്നത് വരെ എനിക്ക് എന്‍െറ ഉമ്മയെ പുണരണം. ഞാന്‍ ഉമ്മയെ അതിയായി സ്നേഹിക്കുന്നു.

മോദിയെ ബ്രിട്ടനിലേക്ക് ക്ഷണിച്ച് കാമറണ്‍

Posted: 28 Oct 2014 12:24 AM PDT

Image: 

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്‍െറ ക്ഷണം. സ്വകാര്യ ഇംഗ്ളീഷ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദിക്ക് ആതിഥ്യം നല്‍കാന്‍ ബ്രിട്ടണ്‍ ആഗ്രഹിക്കുന്നതായി കാമറണ്‍ വ്യക്തമാക്കിയത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ മോദിയെ ആദ്യമായി അഭിനന്ദിച്ച് മുന്നോട്ടുവന്ന അന്താരാഷ്ട്ര നേതാക്കളില്‍ ഒരാള്‍ കാമറണ്‍ ആയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം താന്‍ മൂന്ന് തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് കാമറണ്‍ പറഞ്ഞു. ഇനിയും ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ട്. മോദിയെ സ്വീകരിക്കാന്‍ ബ്രിട്ടണ്‍ തയാറാണെന്നും കാമറണ്‍ അറിയിച്ചു.

ബ്രിട്ടനിലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്തിന്‍െറ സമ്പദ് രംഗത്തും സുപ്രധാന സംഭാവന അവര്‍ നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ക്ക് ചെവികൊടുക്കണമെന്നും കാമറണ്‍ പറഞ്ഞു.

കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ ബ്രിട്ടണ്‍ ആഗ്രഹിക്കുന്നില്ലെന്നും കാമറണ്‍ വ്യക്തമാക്കി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നമാണത്. അവര്‍ തന്നെ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കണം. മറ്റുള്ളവര്‍ അതില്‍ ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത തെരഞ്ഞെടുപ്പില്‍ കാമറണ്‍ മത്സരിക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ബ്രിട്ടണിലെ ഇന്ത്യന്‍ വംശജരെ അടുപ്പിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണ് കാമറണിന്‍െറ പ്രസ്താവനകളെന്നാണ് കരുതപ്പെടുന്നത്.

സി.പി.എം കേന്ദ്രകമ്മറ്റിയില്‍ കേരള ഘടകത്തെ വിമര്‍ശിച്ച് വി.എസ്

Posted: 27 Oct 2014 09:59 PM PDT

Image: 

ന്യൂഡല്‍ഹി: സി.പി.എം കേന്ദ്രകമ്മറ്റിയില്‍ കേരള ഘടകത്തിനെതിരെ  പ്രതിപക്ഷ നേതാവ്  വി.എസ്  അച്യുതാനന്ദന്‍െറ കുറിപ്പ്. യെച്ചൂരിയുടെ ബദല്‍ സമീപനത്തെ പിന്തുണച്ചും കേന്ദ്ര-സംസഥാന  നേതൃത്വങ്ങളെ വിമര്‍ശിച്ചുമാണ് വി.എസിന്‍െറ പത്ത് പേജുള്ള കുറിപ്പ്. കേന്ദ്ര കമ്മിറ്റിയില്‍ ഇത് വിതരണം ചെയ്തു.

ഏകാധിപത്യവും ധാര്‍ഷ്ട്യവും പാര്‍ട്ടിയെ തകര്‍ക്കുന്നു എന്നാണ് കത്തിലെ പ്രധാന വിമര്‍ശം. സംസ്ഥാന സെക്രട്ടറിയുടെ 'പരനാറി പ്രയോഗം' തെരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലങ്ങളിലെ തോല്‍വിക്ക് ഇടയാക്കിയെന്നും ഏകാധിപത്യ പ്രവണതകള്‍ പാര്‍ട്ടിയെ തകര്‍ക്കുമെന്നുമാണ് വി.എസ്സിന്‍്റെ കുറിപ്പ്.  

ടി.പി കേസില്‍ പാര്‍ട്ടിയുടെ നിലപാട് ദോഷം ചെയ്തു. കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടു പാര്‍ട്ടിയംഗങ്ങളെ ഉടന്‍തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. ജനപിന്തുണ തിരിച്ചുപിടിക്കാന്‍ ഇതു സഹായിക്കും. പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരെ പുറത്താക്കുന്നത് ശരിയല്ല. വിമര്‍ശങ്ങള്‍ നേരിടാതെ തെറ്റുതിരുത്താതെ പാര്‍ട്ടിക്ക് വളര്‍ച്ചയുണ്ടാകില്ല. വിമര്‍ശിക്കുന്നവരെ പുറത്താക്കിയപ്പോഴൊക്കെ കേന്ദ്രനേതൃത്വം നോക്കുകുത്തിയായി.

കേരളത്തിലെ ജനവികാരം മുതലാക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. ജനകീയസമരങ്ങള്‍ ഏറ്റെടുത്തു വിജയിപ്പിക്കുന്നതിന് പാര്‍ട്ടിക്കു കഴിയുന്നില്ല. ബി.ജെ.പി കവരുന്നത് സി.പി.എമ്മിന്‍്റെ വോട്ടുകളാണ്. നമോ വിചാര്‍ മഞ്ചിനെ സ്വീകരിച്ച നടപടി തെറ്റാണ്. ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ നിലപാട് പാര്‍ട്ടിക്ക് ദോഷം ചെയ്തു. ശിക്ഷിക്കപ്പെട്ട രണ്ട് പാര്‍ട്ടി അംഗങ്ങളെക്കൂടി ഉടന്‍ പുറത്താക്കണം.  ഈ പോക്ക് തുടര്‍ന്നാല്‍ അണികളില്ലാതെ സി.പി.എം ഒറ്റപ്പെടുമെന്നും  വി. എസിന്‍െറ  കുറിപ്പിലുണ്ട്.

ഇടതുപക്ഷ സഖ്യത്തില്‍ നിന്ന് വിട്ടുപോയ ആര്‍.എസ്.പിയെയും എസ്.ജെ.ഡിയെയും തിരിച്ചെടുക്കണം. ആര്‍.എസ്.പിയെ സി.പി.എം ഉപേക്ഷിച്ചതാണ്. അവര്‍ വിട്ടുപോയതല്ല. കൂടെ നിര്‍ത്തുന്നതിന് അനുകൂലമായ സാഹചര്യം സ്വീകരിക്കണമായിരുന്നു. ആര്‍.എസ്.പി വിട്ടുപോകുന്ന സാഹചര്യം അനുവദിക്കരുതെന്ന് കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങളോട് അറിയിച്ചതാണെന്നും യെച്ചൂരിയെ പോലെയുള്ളവര്‍ അതിനു മുന്‍കയ്യെടുത്തില്ളെന്നും വിഎസ് കുറ്റപ്പെടുത്തുന്നുണ്ട്.

കണ്ണൂരിലെ നമോവിചാര്‍ മഞ്ചുമായുള്ള സഖ്യം മഅ്ദനിയുമായുള്ള പഴയകാല സഖ്യത്തിന് തുല്യമാണ്. തീര്‍ത്തും അപലപനീയം. ഇത്തരം സഖ്യങ്ങള്‍ പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കുമെന്നും പത്ത് പേജുള്ള കുറിപ്പില്‍ പറയുന്നു.
 

‘കള്ളപ്പണക്കാര്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും കൈയയച്ച് നല്‍കി’

Posted: 27 Oct 2014 09:27 PM PDT

Image: 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട മൂന്ന് കള്ളപ്പണക്കാരില്‍ രണ്ടുപേരും ബി.ജെ.പിക്ക് ഉദാരമായി സംഭാവന നല്‍കിയവര്‍. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാധ ടിംബ്ളോയും പങ്കജ് ലോധിയയും മുന്‍ വര്‍ഷങ്ങളില്‍ ബി.ജെ.പിക്ക് സംഭാവന നല്‍കിയതായുള്ളത്.

2004^12 കാലത്ത് ടിംബ്ളോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍നിന്ന് ബി.ജെ.പിയിലേക്ക് സംഭാവനയായി എത്തിയത് 1.18 കോടി രൂപയാണ്. ഈ കാലയളവിനുള്ളില്‍ 65 ലക്ഷം രൂപ കോണ്‍ഗ്രസിനും കിട്ടി. 2011^12 സാമ്പത്തിക വര്‍ഷത്തില്‍ ലോധിയ ബി.ജെ.പിക്ക് 51,000 രൂപ സംഭാവന നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ടിംബ്ളോ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.

ഏഴ് വര്‍ഷത്തിനിടെ ഒമ്പതു തവണയായാണ് ബി.ജെ.പിക്ക് ടിംബ്ളോ കമ്പനി പണം നല്‍കിയത്. മൂന്നുതവണയായാണ് കോണ്‍ഗ്രസിന് 65 ലക്ഷം നല്‍കിയത്. ഇലക്ടറല്‍ ട്രസ്റ്റുകളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കേണ്ടത്. 13 ഇലക്ടറല്‍ ട്രസ്റ്റുകളാണ് ആകെയുള്ളത്. ഇതില്‍ ഏഴെണ്ണത്തിന് മാത്രമാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബ്യൂറോയുടെ (സി.ബി.ഡി.ടി)യുടെ അംഗീകാരമുള്ളത്. എന്നാല്‍ അംഗീകാരമില്ലാത്ത ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴി ഏഴ് വര്‍ഷത്തിനിടെ 105 കോടിയിലധികമാണ് ദേശീയ പാര്‍ട്ടികള്‍ക്ക് സംഭാവന ലഭിച്ചതെന്നും എ.ഡി.ആര്‍ വെളിപ്പെടുത്തുന്നു.

ജനറല്‍ ഇലക്ടറല്‍ ട്രസ്റ്റ്, ഇലക്ടറല്‍ ട്രസ്റ്റ്, ഹാര്‍മണി ഇലക്ടറല്‍ ട്രസ്റ്റ്, കോര്‍പറേറ്റ് ഇലക്ടറല്‍ ട്രസ്റ്റ്, ഭാരതി ഇലക്ടറല്‍ ട്രസ്റ്റ്, സത്യ ഇലക്ടറല്‍ ട്രസ്റ്റ് എന്നിവക്കാണ് അംഗീകാരമില്ലാത്തത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി: തീരുമാനം ഇന്ന്

Posted: 27 Oct 2014 09:15 PM PDT

Image: 

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ആരാകും എന്നതില്‍ തീരുമാനം ഇന്നറിയാം. ബി.ജെ.പി മുതിര്‍ന്ന നേതാവ് ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ഫട്നാവിസിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയാണെങ്കില്‍ സംസ്ഥാനത്തെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാകും അദ്ദേഹം. വ്യാഴാഴ്ചയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ചടങ്ങ് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. 42 അംഗ മന്ത്രിസഭയില്‍ 20 പേരാകും വെള്ളിയാഴ്ച മുഖ്യനൊപ്പം അധികാരമേല്‍ക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെയും മറ്റ് ബി.ജെ.പി മുഖ്യമന്ത്രിമാരുടെയും സിനിമ, വ്യവസായ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരുടെയും സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ. ആര് മുഖ്യമന്ത്രിയായാലും പിന്തുണ അറിയിച്ച് ശിവസേനയുടെ മുഖപത്രമായ ‘സാമ്ന’ മുഖപ്രസംഗം എഴുതിയിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ ബി.ജെ.പി നിയസമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനിരിക്കെയാണ് ശിവസേനയുടെ നീക്കങ്ങള്‍. നിരുപാധികം ബി.ജെ.പിക്ക് വഴങ്ങാന്‍ ശിവസേന നിര്‍ബന്ധിതമാകുന്നു എന്നാണ് ഈ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അതേസമയം, ബി.ജെ.പി സര്‍ക്കാറിന് സഭയില്‍ കരുത്തു തെളിയിക്കേണ്ട അവസരമുണ്ടായാല്‍ വിശ്വാസ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തറിലെ ആദ്യ സ്റ്റാര്‍ട്ട് അപ് സംരംഭത്തില്‍ ഏക വിദേശിയായി മലയാളി യുവാവ്

Posted: 27 Oct 2014 07:46 PM PDT

Image: 

ദോഹ: ഖത്തര്‍ ഡെവലപ്മെന്‍റ് ബാങ്കിന് കീഴില്‍ സ്വദേശി സംരംഭകരെ ശക്തിപ്പെടുത്താന്‍ വേണ്ടി രൂപം നല്‍കിയ സ്റ്റാര്‍ട്ട് അപ് പദ്ധതിയില്‍ സാങ്കേതിക മികവും ബിസിനസ് രംഗത്തെ മിടുക്കും കൊണ്ട് മലയാളി യുവാവ് ഇടംപിടിച്ചു. ക്യു.ഡി.ബിക്ക് കീഴില്‍ രൂപംനല്‍കിയ ഖത്തര്‍ ബിസിനസ് ഇന്‍കുബേഷന്‍ സെന്‍ററില്‍ (ക്യുബിക്) ആരംഭിച്ച ഖത്തറിലെ ആദ്യത്തെ സ്റ്റാര്‍ട്ട് അപ് സംരംഭത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പത്തിലൊരാളാണ് പയ്യോളി സ്വദേശി റാഹിദ് ഖാദര്‍. 350 പേര്‍ അപേക്ഷിച്ചതില്‍ നിന്നാണ് പത്ത് പേരെ ഇതിലേക്ക് തെരഞ്ഞെടുത്തത്.
കടകളില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും ആവശ്യക്കാര്‍ക്ക് എത്തിക്കാനുമുതകുന്ന ഇ-ഗ്രാബ് എന്ന മൊബൈല്‍ ആപ്ളിക്കേഷനാണ് റാഹിദ് രൂപംനല്‍കിയത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള സ്റ്റോറുകളില്‍ നിന്ന് ഇഷ്ടമുള്ള സാധനങ്ങള്‍ സെലക്ട് ചെയ്ത് മൊബൈല്‍ ആപ്ളിക്കേഷനില്‍ ക്ളിക്ക് ചെയ്താല്‍ അവ വീട്ടില്‍ എത്തിക്കുന്നതാണ് പദ്ധതി. പലചരക്ക് സാധനങ്ങളുടേതടക്കം ദൈനംദിന വിലവിവര പട്ടിക ആപ്ളിക്കേഷനില്‍ അപ്ഡേറ്റ് ചെയ്യും. ചെറിയ ഗ്രോസറികള്‍ മുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് വരെയുള്ളവര്‍ക്ക് ആപ്ളിക്കേഷന്‍ ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്കും മൊബൈല്‍ ഫോണില്‍ ഇത് ഡൗണ്‍ലോഡ് ചെയ്താല്‍ മതി. കടകളില്‍ പോയി വാങ്ങുന്നതിനേക്കാള്‍ ചെറിയൊരു ഡെലിവറി ചാര്‍ജ് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് അധിക ചെലവ് വരികയുള്ളൂ. ദോഹയിലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടുന്നതിനൊപ്പം സമയം ലാഭിക്കാമെന്നതും അധികസാധനങ്ങള്‍ വാങ്ങിയുള്ള ചെലവുമെല്ലാം ഒഴിവാക്കാമെന്നതാണ് ഇതിന്‍െറ പ്രത്യേകത. ഒരാഴ്ചക്കുള്ളില്‍ ഇതിന്‍െറ ട്രയല്‍ ലോഞ്ചിങും ഡിസംബര്‍ പകുതിയോടെ സോഫ്റ്റ് ലോഞ്ചും നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് റാഹിദ് ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. ലോഞ്ചിങ് കഴിഞ്ഞാല്‍ ആപ്ളിക്കേഷന്‍ ഗൂഗിള്‍ സ്റ്റോറില്‍ ലഭ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ളൗഡ് ടെക്നോളജിയാണ് അപ്ളിക്കേഷനില്‍ ഉപയോഗിച്ചത്. ഇതിന്‍െറ അംഗീകാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യമാകുന്നതോടെ പദ്ധതി പൂര്‍ണ്ണ രൂപത്തില്‍ അവതരിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ.
ഖത്തരികളെ വാണിജ്യപരമായി ശാക്തീകരിക്കുന്നതിനായി പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ രക്ഷാധികാരത്തില്‍ ആരംഭിച്ച പദ്ധതിയില്‍ രാജ്യത്തിന് ഗുണകരമായ മറ്റ് പ്രോജക്ടുകള്‍ സ്വീകരിക്കാമെന്ന തീരുമാനമാണ് റാഹിദിന് തുണയായത്. എന്നാല്‍ പദ്ധതിയില്‍ പകുതിയിലധികം പങ്കാളിത്തം സ്വദേശിക്ക് വേണമെന്ന നിബന്ധനയുള്ളതിനാല്‍ ഖത്തര്‍ സ്വദേശിയെ കണ്ടത്തെി ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഫിഫയുടെ അംഗീകാരമുള്ള ഫിസിയോ തെറാപിസ്റ്റായി അല്‍ ഐന്‍ ഫുട്ബാള്‍ ക്ളബിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ബിസിനസ് തലയില്‍ കയറി റാഹിദ് ഖത്തറിലേക്ക് വിമാനം കയറിയത്.
ആറ് വര്‍ഷമായി ഖത്തറില്‍ ഗ്രാഫിക് ടെക്നോളജി എന്ന പേരില്‍ മാളുകളിലും മറ്റും സുരക്ഷ ഉപകരണങ്ങള്‍ സംവിധാനിക്കുന്ന കമ്പനി നടത്തിവരികയായിരുന്നു. റീട്ടെയില്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ 2012ലാണ് ഇ-ഗ്രാബിന്‍െറ ആശയം തലയിലുദിച്ചത്. ഇതുമായി ബാങ്കുകളിലടക്കം പല വാതിലുകള്‍ മുട്ടിയെങ്കിലും ഫലമുണ്ടായില്ല. ടെക്നോളജിയിലുള്ള വിശ്വാസക്കുറവും ഖത്തറില്‍ ഇ-കൊമേഴ്സ് സംബന്ധിച്ച കൃത്യമായ നിയമമില്ലാത്തതുമൊക്കെയാണ് തിരിച്ചടിയായത്. ഒടുവില്‍ ഖത്തര്‍ ഡെവലപ്മെന്‍റ് ബാങ്കിനെ സമീപിച്ചപ്പോഴാണ് ഖത്തര്‍ ബിസിനസ് ഇന്‍കുബേഷന്‍ സെന്‍ററര്‍ (ക്യുബിക്) ആരംഭിക്കാന്‍ പോകുന്നതറിഞ്ഞത്. ബാങ്ക് അധികൃതര്‍ തന്നെയാണ് അപേക്ഷിക്കാന്‍ പറഞ്ഞത്. വലിയ സദസിന് മുമ്പില്‍ മൂന്ന് മിനുട്ടിനകം ആശയങ്ങള്‍ അവതരിപ്പിച്ച് ഫലിപ്പിച്ച 10 പേരെയാണ് തെരഞ്ഞെടുത്തത്. പത്ത് ആഴ്ചത്തെ പരിശീലനത്തിന് ശേഷം ക്യുബികിന്‍െറ കീഴില്‍ വിശാലമായ ഓഫീസും ആവശ്യമായ ഫണ്ടും അനുവദിച്ചു. യു.എസില്‍ നിന്നടക്കമുള്ള വിദഗ്ധരാണ് ക്ളാസെടുക്കുന്നത്. നമ്മുടെ മനസിലുള്ള ആശയങ്ങള്‍ ശരിയായ രീതിയിലേക്ക് ഉടച്ചുവാര്‍ക്കുന്ന തരത്തിലുള്ള പരിശീലനമാണ് ഇവിടെ ലഭിച്ചത്. പദ്ധതി പൂര്‍ണ്ണ വിജയമാവുമെന്ന വിശ്വാസത്തിലാണ് റാഹിദ്.
സാങ്കേതികവിദ്യയുടെ പാറ്റന്‍റ് തനിക്കുതന്നെയായിരിക്കുമെങ്കിലും പദ്ധതി പൂര്‍ത്തിയായാല്‍ തനിക്ക് ലഭിക്കുന്ന വിയര്‍പ്പ് ഓഹരി ഒഴികെയുള്ള ഉടമസ്ഥാവകാശം ക്യുബിക്കിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.     
 

‘ഗള്‍ഫ് മാധ്യമ’ത്തിന് ആഭ്യന്തര മന്ത്രാലയത്തിന്‍െറയും അബൂദബി പൊലീസിന്‍െറയും ആദരം

Posted: 27 Oct 2014 07:43 PM PDT

Image: 

അബൂദബി: യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്‍െറയും അബൂദബി പൊലീസിന്‍െറയും ബോധവത്കരണ പ്രവര്‍ത്തനങ്ങളും വാര്‍ത്തകളും പ്രവാസി സമൂഹത്തിലേക്ക് എത്തിച്ചതിന് ‘ഗള്‍ഫ് മാധ്യമ’ത്തെ ആദരിച്ചു.
ആഭ്യന്തര മന്ത്രാലയത്തിനും അബൂദബി പൊലീസിനും വേണ്ടി സെക്യൂരിറ്റി മീഡിയയുടെ നേതൃത്വത്തിലാണ് ജി.സി.സിയിലെ ആദ്യത്തെയും പ്രചാരത്തില്‍ ഒന്നാം സ്ഥാനത്തുമുള്ള ഇന്ത്യന്‍ പത്രമായ ‘ഗള്‍ഫ് മാധ്യമ’ത്തെ ആദരിച്ചത്. അബൂദബിയിലെ സെക്യൂരിറ്റി മീഡിയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സെക്യൂരിറ്റി മീഡിയ ഡെപ്യൂട്ടി ഡയറക്ടര്‍ സഈദ് അല്‍ ക്വാജയില്‍ നിന്ന് ‘ഗള്‍ഫ് മാധ്യമം’ സീനിയര്‍ റിപ്പോര്‍ട്ടര്‍ മുഹമ്മദ് റഫീക്ക് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
പൊലീസിന്‍െറയും ആഭ്യന്തര മന്ത്രാലയത്തിന്‍െറയും സാമൂഹിക സമ്പര്‍ക്ക പരിപാടികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സഹകരണം തുടര്‍ന്നും നല്‍കണമെന്ന് സെക്യൂരിറ്റി മീഡിയ ഡെപ്യൂട്ടി ഡയറക്ടര്‍ സഈദ് അല്‍ ക്വാജ നിര്‍ദേശിച്ചു.
അബൂദബി പൊലീസിന്‍െറയും ആഭ്യന്തര മന്ത്രാലയത്തിന്‍െറയും വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രയത്നിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും അദ്ദേഹം അനുമോദിച്ചു. മലയാളത്തിലെയും ഉറുദുവിലെയും പത്രങ്ങളിലെയും ടെലിവിഷന്‍ ചാനലുകളിലെയും റേഡിയോകളിലെയും മാധ്യമപ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു.
കെ.എം. അബ്ബാസ്, മുനീര്‍ പാണ്ട്യാല (സിറാജ്), റസാഖ് ഒരുമനയൂര്‍ (മിഡിലീസ്റ്റ് ചന്ദ്രിക), ടി.എ. അബ്ദുല്‍ സമദ് (മലയാള മനോരമ), ടി.പി. അനൂപ് (മാതൃഭൂമി), ആഗിന്‍ കീപ്പുറം, ജിസ് ജോസഫ് (അമൃത ടി.വി.), മീര ഗംഗാധരന്‍ (ഏഷ്യാനെറ്റ് റേഡിയോ), ജോണി (കൈരളി), അനില്‍ സി. ഇടിക്കുള (ദീപിക), മുരളി നായര്‍, രഞ്ജന്‍ ഗാന്ധി (സെക്യൂരിറ്റി മീഡിയ) തുടങ്ങിയവര്‍ ആദരം ഏറ്റുവാങ്ങി.

സൗദിയില്‍ സിനിമ തിയറ്ററുകള്‍ പരിഗണനയില്‍

Posted: 27 Oct 2014 07:30 PM PDT

Image: 

റിയാദ്: സിനിമ പ്രദര്‍ശനത്തിന് തിയറ്ററുകള്‍ അനുവദിക്കുന്ന കാര്യം സൗദി സാംസ്കാരിക മാധ്യമ മന്ത്രാലയത്തിന്‍െറ പരിഗണനയിലുണ്ടെന്ന് ദൃശ്യ, ശ്രാവ്യ മാധ്യമ വിഭാഗം മക്ക മേഖല മേധാവി ഹംസ അല്‍ ഗുബൈശി പറഞ്ഞു. സൗദി വിനോദരംഗത്തേക്ക് സിനിമ വൈകാതെ കടന്നുവരുമെന്നും എന്നാല്‍ അതുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ മന്ത്രാലയം പഠിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ‘ഡിജിറ്റല്‍ ദൃശ്യമാധ്യമം’ എന്ന തലക്കെട്ടില്‍ തലസ്ഥാനത്തെ കിങ്ഡം ടവറിലുള്ള ഫോര്‍ സീസണ്‍ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തിലാണ് ഹംസ അല്‍ഗുബൈശി ഇക്കാര്യം വ്യക്തമാക്കിയത്. സൗദി തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ പ്രഫഷനുകളില്‍ സിനിമ നിര്‍മാണം, വിതരണം, പ്രദര്‍ശനം തുടങ്ങിയവയും സെപ്റ്റംബറില്‍ ഉള്‍പ്പെടുത്തിയിരുന്നു.
സിനിമ തിയറ്ററുകള്‍ നിര്‍മിക്കാനും പ്രദര്‍ശനം നടത്താനും സ്വകാര്യ മുതല്‍മുടക്കുകാര്‍ മുന്നോട്ടുവന്നിട്ടുണ്ട്. മന്ത്രാലയത്തിന്‍െറ നിയന്ത്രണത്തിന് വിധേയമായാണ് പ്രദര്‍ശനം നടത്തുക. ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളുടെ നിയമാവലിയില്‍ ഈ വിനോദ പരിപാടി കൂടി ഉള്‍പ്പെടുത്തിയ ശേഷമായിരിക്കും അനുമതി പരിഗണിക്കുക. ആധുനിക മാധ്യമങ്ങളെക്കുറിച്ചും അവക്ക് രാഷ്ട്രം ഏര്‍പ്പെടുത്തിയ നിയമങ്ങളെക്കുറിച്ചും യുവാക്കള്‍ക്കിടയിലുള്ള അറിവില്ലായ്മ മൂലം ലൈസന്‍സ് നേടാതെ തന്നെ യൂട്യൂബ് ചിത്രങ്ങളും സൃഷ്ടികളും നിര്‍മിച്ച് പ്രക്ഷേപണം ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് അല്‍ഗുബൈശി പറഞ്ഞു. ചിത്രീകരണം, പ്രസാരണം, പ്രക്ഷേപണം എന്നിവയുടെ നിയമങ്ങള്‍ സാംസ്കാരിക, മാധ്യമമന്ത്രാലയത്തിന് കീഴിലെ ദൃശ്യ, ശ്രാവ്യ മാധ്യമ അതോറിറ്റിയുടെ നിയമാവലി പരാമര്‍ശിക്കുന്നുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിപാടിയില്‍ ‘ടെലിവിഷന്‍ ചാനലുകളും പ്രക്ഷേപണത്തിന്‍െറ സ്വാധീനവും’ എന്ന വിഷയം ഗള്‍ഫ് റോത്താന ചാനലിലെ അബ്ദുല്ല അല്‍മുദൈഫിര്‍ അവതരിപ്പിച്ചു. ‘യൂട്യൂബും ജനങ്ങളിലത്തൊനുള്ള നൂതന വഴികളും’ എന്ന തലക്കെട്ടിലുള്ള ചര്‍ച്ചക്ക് അല്‍ ഇഖ്ബാരിയ്യ ചാനലിലെ അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ നേതൃത്വം നല്‍കി. ‘പ്രദര്‍ശന ഉള്ളടക്കവും മൂല്യവും’ എന്ന വിഷയം അല്‍അറബ് ചാനലിലെ അബ്ദുല്ല അല്‍മന്‍ഖൂര്‍ അവതരിപ്പിച്ചു.

ചാന്‍സലര്‍ പദവിയുടെ അര്‍ഥം ‘പഠിപ്പിച്ച്’ ഗവര്‍ണര്‍

Posted: 27 Oct 2014 07:17 PM PDT

Image: 

കൊച്ചി: സര്‍വകലാശാലകള്‍ സ്വതന്ത്ര ഭരണ പ്രദേശമാണെന്നും വൈസ് ചാന്‍സലര്‍മാരാണ് സര്‍വാധികാരിയെന്നുമുള്ള ധാരണ പൊളിച്ചെഴുതാനുള്ള ഒരുക്കത്തില്‍ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍. വൈസ് ചാന്‍സലറുടെ നിയമന ഉത്തരവില്‍ ഒപ്പിടുക മാത്രമല്ല, ഉന്നത കലാലയങ്ങളുടെ സുഗമ നടത്തിപ്പ് ഉറപ്പുവരുത്തുന്ന അധികാരകേന്ദ്രംകൂടിയാണ് ചാന്‍സലര്‍ പദവിയെന്ന കാര്യം അരക്കിട്ടുറപ്പിക്കുന്ന തീരുമാനങ്ങളാണ് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ ഗവര്‍ണര്‍ പി. സദാശിവം കൈക്കൊണ്ടത്.
യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ഉയര്‍ന്നത് കാലിക്കറ്റ്, കുസാറ്റ്, എം.ജി, കേരള സര്‍വകലാശാലകളില്‍ സമീപകാലത്തുണ്ടായ കുഴപ്പങ്ങളയിരുന്നു. കാലിക്കറ്റിലെ പ്രശ്നങ്ങള്‍ സജീവ ചര്‍ച്ചയായി. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം സിന്‍ഡിക്കേറ്റിലെ അമിത രാഷ്ട്രീയവത്കരണമാണ് എന്ന വാദമാണ് മിക്ക വൈസ് ചാന്‍സലര്‍മാരും ഉന്നയിച്ചത്. എന്നാല്‍, ഈ വാദം ആദ്യമേ ഗവര്‍ണര്‍ നിരാകരിച്ചു. രാഷ്ട്രീയക്കാരെ പൂര്‍ണമായി ഒഴിച്ചുനിര്‍ത്താനാവില്ളെന്ന് പറഞ്ഞ ചാന്‍സലര്‍ എന്നാല്‍, തീരുമാനമെടുക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ളെന്ന് വ്യക്തമാക്കുകയും ചെയ്തു. സിന്‍ഡിക്കേറ്റ് ഭൂരിപക്ഷ തീരുമാനപ്രകാരം ആവശ്യപ്പെട്ടാല്‍പോലും സ്റ്റാറ്റ്യൂട്ടും ചട്ടങ്ങളും മറികടന്ന് നടപ്പാക്കേണ്ട കാര്യം വൈസ് ചാന്‍സലര്‍മാര്‍ക്കില്ല. അത് സിന്‍ഡിക്കേറ്റ് അംഗങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തവും വൈസ് ചാന്‍സലര്‍ക്കാണ്. എന്നിട്ടും സമ്മര്‍ദം തുടര്‍ന്നാല്‍ അക്കാര്യം തനിക്ക് വിട്ടേക്ക് എന്ന് പറയാനും ഗവര്‍ണര്‍ മടിച്ചില്ല. സര്‍വകലാശാലകളില്‍ നടക്കുന്ന വൈസ് ചാന്‍സലര്‍-സിന്‍ഡിക്കേറ്റ് വടംവലി ഒരുമേശക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന്  സംസാരിച്ചാല്‍ തീരുന്നതേയുള്ളൂ എന്ന കാര്യവും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
പരീക്ഷാ നടത്തിപ്പ് തങ്ങളെ ബാധിക്കുന്നതല്ളെന്നും അതെല്ലാം പരീക്ഷാ കണ്‍ട്രോളറും  ഉദ്യോഗസ്ഥരും ചേര്‍ന്ന് നോക്കിക്കൊള്ളുമെന്നും സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടല്‍ മാത്രമാണ് ജോലിയെന്നുമുള്ള വൈസ് ചാന്‍സലര്‍മാരുടെ വിശ്വാസവും തകര്‍ക്കുന്നതായി മറ്റൊരു തീരുമാനം. കോഴ്സ് പ്രവേശം മുതല്‍ പരീക്ഷാ തീയതി പ്രഖ്യാപനവും നടത്തിപ്പും ഫലപ്രഖ്യാപനം വരെയുള്ള കാര്യങ്ങളില്‍ മേല്‍നോട്ടമുണ്ടാകണമെന്നും സമയബന്ധിതമായി ഇക്കാര്യങ്ങള്‍ നടന്നില്ളെങ്കില്‍ ഉത്തരം പറയേണ്ടിവരുക വൈസ് ചാന്‍സലറാകുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. ഓരോ സര്‍വകലാശാലയും നടത്തുന്ന കോഴ്സുകള്‍ റീ-ഡിസൈന്‍ ചെയ്യലും അത് വിദ്യാര്‍ഥികളുടെ ഭാവിക്ക് ഉതകുന്നതാണെന്ന്  ഉറപ്പുവരുത്തലുംകൂടി വൈസ് ചാന്‍സലര്‍മാരുടെ ഉത്തരവാദിത്തമാക്കി. മാത്രമല്ല, മൂന്നുമാസം കൂടുമ്പോള്‍ വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. അത് പരിശോധിക്കാനും വിലയിരുത്താനും പ്രത്യേക സംവിധാനവും ഒരുക്കുന്നുണ്ട്. ജോലി നിശ്ചയിച്ച് നല്‍കുക മാത്രമല്ല, കാര്യക്ഷമമായി അത് നിര്‍വഹിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെ മികച്ച വൈസ് ചാന്‍സലര്‍ക്ക് ചാന്‍സലേഴ്സ് ട്രോഫിയും ഏര്‍പ്പെടുത്തും. വിദ്യാര്‍ഥികളെ മാത്രമല്ല, നയിക്കുന്നവരെക്കൂടി വിലയിരുത്തുന്ന വേദികളായി സര്‍വകലാശാലകളെ മാറ്റുകയാണ് ഗവര്‍ണറുടെ ലക്ഷ്യമെന്ന് വ്യക്തമായ സൂചന നല്‍കുന്ന തീരുമാനങ്ങളാണ് തിങ്കളാഴ്ച കൊച്ചിയില്‍ ഉണ്ടായത്.
സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തിന് ഫണ്ട് ലഭിക്കുന്നില്ളെന്നും മിക്ക സര്‍വകലാശാലകളും സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുകയാണെന്നും വൈസ് ചാന്‍സലര്‍മാര്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പെടുത്തി. വേദിയിലുണ്ടായിരുന്ന വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിലും ഇക്കാര്യം പെടുത്തി. സ്വാശ്രയ കോളജുകളുടെ പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും നിയന്ത്രണവിധേയമാക്കാനും തീരുമാനമായിട്ടുണ്ട്. ഇതിന്‍െറ കാര്യങ്ങളും ഇനി വൈസ് ചാന്‍സലര്‍മാര്‍ ശ്രദ്ധിക്കേണ്ടിവരും.
തങ്ങളെ നിയമിച്ച രാഷ്ട്രീയ അധികാരകേന്ദ്രങ്ങളെ തൃപ്തിപ്പെടുത്തുകയും വീഴ്ചകളെല്ലാം  രാഷ്ട്രീയക്കാരുടെയും സിന്‍ഡിക്കേറ്റിന്‍െറയും ചുമലില്‍വെച്ച് രക്ഷപ്പെടുകയും ചെയ്യുന്ന നിലവിലെ ‘വൈസ് ചാന്‍സലര്‍ഷിപ്’ രീതി അവസാനിപ്പിക്കാനുള്ള ഫലപ്രദമായ നീക്കത്തിനാണ് കൊച്ചിയില്‍ തുടക്കമായത്. വൈസ് ചാന്‍സലര്‍മാര്‍ക്കുമേല്‍ കൃത്യമായ നിരീക്ഷണമുണ്ടാകുമെന്ന് ചാന്‍സലര്‍ വ്യക്തമാക്കിക്കഴിഞ്ഞു.
ഗവര്‍ണര്‍ വടി വെട്ടാന്‍ പോയിരിക്കുകയാണ്. ഗൃഹപാഠം ചെയ്തില്ളെങ്കില്‍ തങ്ങള്‍ക്കും അടികിട്ടും എന്ന സന്ദേശവും കൈപ്പറ്റിയാണ് വൈസ് ചാന്‍സലര്‍മാര്‍ കൊച്ചിയില്‍നിന്ന് മടങ്ങിയത്.

വയലാര്‍ രാമവര്‍മക്ക് കാവിസല്‍ക്കാരമോ?

Posted: 27 Oct 2014 06:58 PM PDT

Image: 

വയലാര്‍ രാമവര്‍മ എന്ന കവിയുടെ ഒരു വായനക്കാരനായിരുന്നു ഞാന്‍. അദ്ദേഹത്തിന്‍െറ ഒട്ടുമിക്ക കവിതകളും വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍െറ കാവ്യരചനാ രീതിയോടോ അദ്ദേഹം ഉപയോഗിച്ചിരുന്ന കാവ്യശൈലിയോടോ സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് ഒരടുപ്പം തോന്നിയിരുന്നതൊഴിച്ചാല്‍ വൈലോപ്പിള്ളി, ബാലാമണിഅമ്മ, ഇടശ്ശേരി, ചങ്ങമ്പുഴ, ശങ്കരക്കുറുപ്പ് തുടങ്ങിയവരെയൊക്കെ കൂടുതല്‍ ആഴത്തില്‍ വായിക്കാന്‍ ശ്രമിച്ചതിനുശേഷം വിശേഷിച്ച് ഒരു മമതയും തോന്നിയിട്ടില്ല. ഒരു ഗാനരചയിതാവ് എന്നനിലയില്‍ അദ്ദേഹം മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പല ഗാനങ്ങളും ആസ്വാദ്യകരമായി അനുഭവപ്പെട്ടിട്ടുണ്ട്. കോളജ് വിദ്യാഭ്യാസകാലത്ത് വയലാര്‍ ദര്‍ശന സമിതി അദ്ദേഹത്തിന്‍െറ ഓര്‍മക്ക് ഏര്‍പ്പെടുത്തിയ ഒരു അവാര്‍ഡ് ലഭിച്ചത് വാങ്ങാന്‍ അദ്ദേഹത്തിന്‍െറ വയലാറിലെ വീട്ടില്‍ പോയിട്ടുണ്ട്. അദ്ദേഹത്തിന്‍െറ കുടുംബാംഗങ്ങളെ അവിടെവെച്ച് അന്ന് കണ്ടിട്ടുണ്ട്.
എഴുത്ത് തുടങ്ങിയ കാലത്ത് അദ്ദേഹംഗാന്ധിയനായിരുന്നു. പിന്നീട് സാമൂഹിക വിമര്‍ശത്തില്‍ മതങ്ങള്‍ക്കും മറ്റും എതിരായ നിലപാടുകള്‍ കൈക്കൊണ്ടു. ‘പാദമുദ്രകള്‍’ എന്ന ആദ്യ സമാഹാരത്തിനുശേഷം ഇറങ്ങിയ കവിതാസമാഹാരത്തിന്‍െറ പേരുതന്നെ ‘കൊന്തയുംപൂണൂലും’എന്നായിരുന്നു. പൗരോഹിത്യാധീശത്വത്തെ, അനുഷ്ഠാനപരതയെ  വെല്ലുവിളിക്കുന്ന ഒരു സമീപനംആ കവിതകളുടെ മുഖമുദ്രയായിരുന്നു. കേരളത്തിലെ ക്രിസ്ത്യന്‍ പൗരോഹിത്യവും ഹൈന്ദവ മതവിശ്വാസങ്ങളും അദ്ദേഹത്തിന്‍െറ കവിതയില്‍ നിരന്തരംആക്രമിക്കപ്പെട്ടു. പ്രശ്നരഹിതമായിരുന്നില്ല ഈ വിമര്‍ശങ്ങള്‍.  മതം സമം പൗരോഹിത്യം എന്നൊരു ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു എന്നു തോന്നിയിട്ടുണ്ട്. ദീര്‍ഘമായി ഇപ്പോള്‍ ചര്‍ച്ചചെയ്യാന്‍ പറ്റില്ല. മലയാളി വായനക്കാര്‍ ക്ക് സുപരിചിതമായ ‘ഇത്താപ്പിരി’, ‘കുചേലന്‍ കുഞ്ഞന്‍നായര്‍’, ‘താടക എന്ന ദ്രാവിഡ രാജകുമാരി’, ‘തലയോടുകളുടെ കഥ’,   ‘ഒരു യൂദാസ് ജനിക്കുന്നു’... അങ്ങനെ നിരവധി കവിതകള്‍.   
അതുകൊണ്ട് അദ്ദേഹത്തെ വിപ്ളവ കവി എന്ന് വിശേഷിപ്പിക്കാന്‍ പറ്റുമോ എന്നു ചോദിച്ചാല്‍ ഭാഗികമായി മാത്രമേ അങ്ങനെ കാണാന്‍ കഴിയൂ. വിപ്ളവം എന്താണ് എന്ന ആത്മനിഷ്ഠമായ കാഴ്ചപ്പാടില്‍നിന്ന് മാറി ഒരു കവിയെ വിപ്ളവകവിയാണോ എന്ന് എങ്ങനെ വിലയിരുത്താന്‍ കഴിയും? അപരത്വത്തിന്‍െറ അര്‍ഥമറിയാത്തൊരു യാഥാസ്ഥിതികരാഷ്ട്രീയം ‘ആയിഷ’, ‘കത്രീന’ തുടങ്ങി നിരവധി കവിതകളില്‍ പതുങ്ങിയിരിപ്പുണ്ട്. ആ കവിതകളിലെയൊക്കെ സ്ത്രീപ്രതിനിധാനങ്ങള്‍ പ്രശ്നവത്കരിക്കപ്പെടേണ്ടവയാണ്. മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ യാന്ത്രികവും ഉപരിപ്ളവവുമായ ഒരു ഇടതുപക്ഷബോധം അദ്ദേഹത്തിന്‍െറ കവിതകള്‍ക്കുമുണ്ടായിരുന്നു എന്നത് ശരിയാണ്. അദ്ദേഹത്തിന്‍െറ കവിതയിലെ വിപ്ളവപരതയെക്കുറിച്ച്അതിനപ്പുറമുള്ള വിലയിരുത്തലുകള്‍ എന്‍െറ ലാവണ്യരാഷ്ട്രീയ സമീപനങ്ങളോടും കാവ്യാനുശീലനത്തിലെ അഭിരുചികളോടും ചേര്‍ന്നുപോകുന്നതല്ല.
കമ്യൂണിസ്റ്റ് അനുഭാവികളായിരുന്നചില സാഹിത്യപ്രവര്‍ത്തകരുടെ അസ്തിത്വം അന്തരാളത്തിലായ കാലമായിരുന്നു പാര്‍ട്ടി പിളര്‍ന്ന അറുപതുകള്‍. സി. പി.ഐയുമായിട്ടായിരുന്നു രാമവര്‍മ അനുഭാവം തുടര്‍ന്നത്. 1975 ഒക്ടോബര്‍ 27ന് അദ്ദേഹം മരിക്കുമ്പോള്‍ (ഇന്നലെ 39ാം ചരമദിനം) സി.പി.ഐ നേതൃത്വത്തിലുള്ള  മന്ത്രിസഭയാണ് കേരളം ഭരിക്കുന്നത്. വിലാപയാത്രയായി അദ്ദേഹത്തിന്‍െറ ഭൗതികശരീരം കൊണ്ടുവരുന്നത് കാണാന്‍ പോയത് എനിക്കോര്‍മയുണ്ട്. ആലപ്പുഴയിലത്തെിയ വാഹനത്തിലേക്ക് കയറാന്‍ ശ്രമിച്ച ഗൗരിയമ്മയെ അതിനനുവദിച്ചില്ല. മേല്‍നോട്ടം മുഴുവന്‍ സി.പി.ഐക്കാര്‍ക്കായിരുന്നു. അന്ന് ഈ പാര്‍ട്ടികള്‍ പരസ്പരം കൊല്ലുന്ന കാലമാണ്. ഇന്നത്തെപ്പോലെ പാര്‍ട്ടി കോണ്‍ഗ്രസ് സീസണ്‍ ആവുമ്പോള്‍ പിളര്‍പ്പിനെക്കുറിച്ചുള്ള പരസ്പര ആരോപണങ്ങള്‍ പൊടിതട്ടിയെടുത്ത് വീണ്ടും വിളമ്പുന്നതില്‍ ഒതുങ്ങിനില്‍ക്കുന്ന ശത്രുതയല്ല. എനിക്കറിയുന്ന യുക്തിവാദികള്‍ അന്ന് കൂടുതലും സി.പി.ഐ അനുഭാവികളായിരുന്നു. പവനനും മറ്റും. യുക്തിവാദത്തോടായിരുന്നു വയലാറിനും കമ്പമുണ്ടായിരുന്നത്. പവനന്‍ ‘കവിയും കാലവും’ എന്ന പേരില്‍ ഒരു പുസ്തകംതന്നെ വയലാര്‍കവിതകളെക്കുറിച്ച് എഴുതിയിട്ടുണ്ട്.
1970കളില്‍ നക്സല്‍ബാരി കലാപം അഴിച്ചുവിട്ട ആശയക്കൊടുങ്കാറ്റ് ശങ്കരപ്പിള്ളയും സച്ചിദാനന്ദനുമടക്കം അനേകം നവ കവികളിലൂടെ മലയാള കവിതയിലെ രാഷ്ട്രീയ ഭാവുകത്വത്തെ അപ്പാടെ മാറ്റിമറിച്ചു. വയലാര്‍  സിനിമാഗാനങ്ങള്‍ക്കായാണ് അക്കാലത്ത് പ്രതിഭയുംസമയവും ചെലവഴിച്ചിരുന്നത്. പിന്നീട് വീണ്ടും സി.പി.ഐ-സി.പി.എം മുന്നണി ഉണ്ടായി, ഇരുവരും പരസ്പരം കൊന്നവരുടെ രക്തസാക്ഷി ആചരണങ്ങള്‍തന്നെ ഇല്ലാതായി. ‘വലതു കാപാലികര്‍’, ’ഇടതു കാപാലികര്‍’ തുടങ്ങിയപ്രയോഗങ്ങള്‍ തെരുവുയോഗങ്ങളില്‍ നിന്ന് ഇറങ്ങിപ്പോയി. വയലാര്‍ ഇരുകൂട്ടര്‍ക്കും സ്വീകാര്യനായി. ആരും വിശേഷിച്ച് അദ്ദേഹത്തിന്‍െറ കവിതകള്‍ ശ്രദ്ധിക്കാതെയുമായി. എന്നെ സംബന്ധിച്ചിടത്തോളവും മലയാള കവിതയുടെ 20ാം നൂറ്റാണ്ട് ആശാന്‍ കഴിഞ്ഞാല്‍പിന്നെ വൈലോപ്പിള്ളിയുടെയും ഇടശ്ശേരിയുടേതുമായി.  
ഇതെല്ലാം കഴിഞ്ഞ് ഇപ്പോള്‍ ഹിന്ദുത്വപരിവാര്‍ വയലാര്‍ രാമവര്‍മ ‘ഇടതുപക്ഷ’ കവിയല്ളെന്നും അദ്ദേഹം വലിയഹൈന്ദവ കവിയാണെന്നും ലേഖനങ്ങളും സോഷ്യല്‍മീഡിയ പ്രചാരണവും ഒക്കെയായി മുന്നോട്ടുവരുന്നത് കാണുമ്പോള്‍ എനിക്ക് ഉറക്കെ ചിരിക്കാനാണ് തോന്നുന്നത്. കേരളത്തിലെ ആര്‍.എസ്.എസും സി.പി.എമ്മും മണ്‍മറഞ്ഞ പ്രമുഖരെ തങ്ങളുടെ സമ്മേളനങ്ങളുടെ പോസ്റ്റര്‍ പ്രചാരണത്തില്‍ ഉപയോഗിക്കുന്നതില്‍ ഒരു കടുത്ത മത്സരത്തിലാണ്. സി.പി.എം വിവേകാനന്ദനിലേക്കും മന്നത്ത്പത്മനാഭനിലേക്കുംവരെ കണ്ണുവെച്ചപ്പോള്‍ സംഘ്പരിവാര്‍ കൊത്തിയെടുക്കുന്നത് എ.കെ. ഗോപാലന്‍ മുതല്‍ വയലാര്‍ രാമവര്‍മയെ വരെയാണ്.  അതിന് സാധൂകരണം നല്‍കുന്ന ലേഖനങ്ങളും മറ്റും പുറത്തുവരാറുമുണ്ട്. പാര്‍ട്ടി നേതാക്കളുടെ ഇംഗിതം മനസ്സിലാക്കി അണികളുടെയും അനുഭാവികളുടെയും താഴത്തെട്ടില്‍ വരെ മത്സരം കൊഴുത്തിട്ടുണ്ട്.
വിപ്ളവ കവിയൊന്നുമല്ളെങ്കിലും വയലാറിനെ ഹിന്ദുത്വ കവിയാക്കുന്നത് അല്‍പം കടന്നകൈയാണ് എന്നു പറയാതെ വയ്യ. ഹിന്ദുമതത്തെ ഇത്രയും വിമര്‍ശിച്ച, പരിഹസിച്ച, പുച്ഛിച്ച മറ്റൊരു കവി മലയാളത്തില്‍ ഉണ്ടായിട്ടില്ല. ‘സര്‍ഗസംഗീതം’ എന്ന കവിതയില്‍ ഹൈന്ദവദര്‍ശനങ്ങളോട് അനുഭാവപൂര്‍ണമായ ഒരു സമീപനമുണ്ടെന്ന് തോന്നാമെങ്കിലും വാക്കുകളുടെ ദുര്‍മേദസ്സ് പൊളിച്ച്അകത്തുചെന്നാല്‍ കാണാന്‍ കഴിയുന്നത് ഒരു സത്യാന്വേഷണ ത്വര മാത്രമാണ്. ‘ആരന്തര്‍മുഖമിപ്രപഞ്ച പരിണാമോല്‍ഭിന്നസര്‍ഗ ക്രിയാസാരം തേടിയലഞ്ഞു പണ്ടവരിലെ ചൈതന്യമെന്‍ ദര്‍ശനം’ എന്നാണത്. അങ്ങനെ പ്രപഞ്ചപരിണാമത്തിന്‍െറ സര്‍ഗസാരം തേടിയവര്‍ അന്നത്തെ ഇന്ത്യന്‍ യുക്തിവാദ പണ്ഡിതരായിരുന്നു. ബ്രാഹ്മണാധീശത്വം അവരെ വളരാന്‍ അനുവദിച്ചില്ല. പുരാതന ഇന്ത്യന്‍ യുക്തിവാദചിന്തയെക്കുറിച്ച് ദേവിപ്രസാദ് ചതോപാധ്യായയുടേതടക്കം നിരവധി പുസ്തകങ്ങളുണ്ട്. അമര്‍ത്യസെന്‍ എഴുതിയ The Argumentative Indian എന്ന പുസ്തകം ഈ ധാരയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നുണ്ട്. സ്വന്തം നിലപാട് ശാര്‍ദൂലവിക്രീഡിതത്തില്‍തന്നെ വയലാര്‍ പിന്നീട് ഇങ്ങനെ വ്യക്തമാക്കുകയും ചെയ്തു:
‘വിശ്വാമിത്ര, വസിഷ്ഠ, ഗൗതമ, ഭര
ദ്വാജാദികള്‍ നട്ടൊരാ
വിശ്വാസച്ചെടി കായ്ച്ചുണങ്ങിയ കനി
ത്തോടേന്തി വേദാന്തമേ!
വിശ്വം, ശക്തി തരംഗ ചാലിത വിയദ്
ഗേഹങ്ങളില്‍, കാലമാ
മശ്വത്തെപ്പുറകേനടത്തുമിവിടേ
ക്കെന്തിന്നുവന്നത്തെിനീ?’
അദ്ദേഹത്തിന് വേദോപനിഷത്തുകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ നിരാസം കൂടുതല്‍ശ്രദ്ധേയമാണ്. എന്നാല്‍, ഏറ്റവും ശക്തമായി വയലാര്‍ ഹിന്ദുത്വത്തിനെതിരെആഞ്ഞടിച്ചത് യാദൃച്ഛികമായി ഗുരുവായൂര്‍ നാരായണീയ ദിനത്തില്‍ അവിടെഎത്തിപ്പെട്ടപ്പോഴാണ്. അന്ന് അവിടെ നടന്ന കവിയരങ്ങില്‍ പങ്കെടുത്ത് അദ്ദേഹംചൊല്ലിയ കവിതയാണ് ‘മീന്‍ തൊട്ടുകൂട്ടിയ പട്ടേരി’. മേല്‍പ്പത്തൂരിന്‍െറ കവിത്വ ശക്തിയെ വാഴ്ത്തിയും അദ്ദേഹത്തിന്‍െറ ഇഷ്ടദേവതയെ ഇകഴ്ത്തിയും കവിത മുന്നേറുന്നു. മേല്‍പ്പത്തൂരിന്‍െറ വിഭക്തിയെക്കാള്‍ (പാണ്ഡിത്യം) പൂന്താനത്തിന്‍െറ ഭക്തിയാണ് തനിക്കിഷ്ടംഎന്ന് ഭഗവാന്‍ പറഞ്ഞുവെന്ന ഐതിഹ്യത്തെ പരിഹസിച്ച് വയലാര്‍ എഴുതി:
‘ഭഗവാന്‍ പറഞ്ഞാലും ഭക്തിയെക്കാള്‍ ഞാനിഷ്ടപ്പെടുന്നു മേല്‍പ്പത്തൂരിന്‍ ധന്യമാംവിഭക്തിയെ’ എന്ന്. മാത്രമല്ല, ‘വാകച്ചാര്‍ത്തണിയുന്ന വിഗ്രഹത്തിന്നല്ലിന്ന് വാഗര്‍ത്ഥ സ്വരൂപിയാം കവിക്കെന്‍ പുഷ്പാഞ്ജലി’ എന്നുകൂടി പറഞ്ഞിട്ടേ അദ്ദേഹം കവിത അവസാനിപ്പിച്ചുള്ളൂ. അപ്പോള്‍ ഏതോ സിനിമക്കുവേണ്ടി ‘ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു ദിവസംഞാന്‍ പോകും’ എന്നൊക്കെയുള്ള ചില പാട്ടുകളെഴുതിയതിന്‍െറ പേരില്‍ വയലാറിനെ ഹൈന്ദവ കവിയാക്കാന്‍ തുനിയുന്ന ‘ജന്മഭൂമി’യുടെ പാരവശ്യം നമ്മെ ചിരിപ്പിക്കുകയേയുള്ളൂ.

ആര്‍.എസ്.എസും ഗാന്ധിയും പട്ടേലും പിന്നെ മോദിയും

Posted: 27 Oct 2014 06:50 PM PDT

Image: 

രാജ്യത്തെ സകല മാലിന്യങ്ങളും അഴുക്കും ചവറും നീക്കി വെടിപ്പാക്കാന്‍ ഇന്ത്യക്കാരെ ആഹ്വാനംചെയ്ത് മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തിറങ്ങിയതെന്തിനെന്ന് മനസ്സിലാക്കാന്‍ എളുപ്പമാണ്. ഹിന്ദു തത്ത്വശാസ്ത്രത്തെക്കുറിച്ചുള്ള മഹാത്മാ ഗാന്ധിയുടെ സമഗ്രവും ഉന്നതവുമായ ധാരണയെ വെല്ലുവിളിക്കാനാണ് മോദിയുടെ മാതൃസംഘടനയായ, ഹിന്ദുത്വ ആശയത്തിലധിഷ്ഠിതമായ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍.എസ്.എസ്) 1925ല്‍ നിലവില്‍വന്നത്. ആദ്യം ഇന്ത്യക്കാരായ കുടിയേറ്റക്കാരുടെ അവകാശം സംരക്ഷിക്കാന്‍ ദക്ഷിണാഫ്രിക്കയിലും പിന്നീട് ബ്രിട്ടീഷുകാരുടെ 250 വര്‍ഷത്തോളം നീണ്ട ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടാന്‍ ഇന്ത്യയിലും പ്രവാചകന്‍ മുഹമ്മദിന്‍െറ രീതിയില്‍ യുദ്ധം കൂടാതെ ജനകീയ വിമോചന മുന്നേറ്റങ്ങള്‍ നടത്താനുള്ള ഉപകരണമായി ആ തത്ത്വശാസ്ത്രത്തെ മാറ്റുക വഴി നവീകരണവാദിയായ രാഷ്ട്രീയ, മത നേതാവായി ഗാന്ധി ഉയരുകയായിരുന്നു.
തീര്‍ച്ചയായും, നൂറ്റാണ്ടുകളോളം ഇന്ത്യന്‍ സമൂഹത്തെ ബഹുസ്വരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒന്നാക്കി നിലനിര്‍ത്തിയ പുരോഗമനവാദികളായ മതനേതാക്കളുടെയും രാഷ്ട്രീയക്കാരുടെയും ചക്രവര്‍ത്തിമാരുടെയും രാജാക്കന്മാരുടെയും സന്യാസിവര്യന്മാരുടെയും എഴുത്തുകാരുടെയും കവികളുടെയും യഥാര്‍ഥ പിന്‍ഗാമിയായിരുന്നു ഗാന്ധി. ആര്‍.എസ്.എസ് സ്ഥാപകനായ ഡോ. കെ.ബി. ഹെഡ്ഗേവാര്‍ ഗാന്ധിയുടെ ഉല്‍പതിഷ്ണുതയുടെ തികച്ചും എതിരായ ആശയത്തെയാണ് പ്രതിനിധാനം ചെയ്തത്. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുക്കളല്ലാത്തവര്‍ക്ക് ഹിന്ദുക്കളുടേതിന് തുല്യമായ അവകാശങ്ങളില്ളെന്നും പ്രഖ്യാപിച്ച ഒരു തത്ത്വശാസ്ത്രമാണ് അദ്ദേഹം വിശ്വസിച്ചതും പിന്തുടര്‍ന്നതും. ഹെഡ്ഗേവാറിന്‍െറ പിന്‍ഗാമിയായി ആര്‍.എസ്.എസ് പരമാധികാരിയായ ഗോള്‍വാള്‍ക്കര്‍ ലക്ഷക്കണക്കിന് സാധാരണ ഹിന്ദുക്കളുടെ മനസ്സില്‍ ആ ആശയം ഊട്ടിയുറപ്പിച്ചു. അദ്ദേഹം ആര്‍.എസ്.എസ് അടിത്തറ വിപുലപ്പെടുത്തി.
ഒരു നൂറ്റാണ്ടോളം ആര്‍.എസ്.എസിനും പിന്നീട് ഹിന്ദുത്വയെന്ന് നാമകരണം ചെയ്യപ്പെട്ട അതിന്‍െറ ‘ഹിന്ദു’ സമൂഹത്തിനും നിരവധി റോള്‍മോഡലുകളും നേതാക്കളുമുണ്ടായി. ആര്‍.എസ്.എസിന്‍െറ മാത്രമല്ല, അതിന്‍െറ വിശാല കുടുംബത്തിലും അതിന്‍െറ പ്രത്യയശാസ്ത്രത്തോട് ഏകാത്മകത പ്രകടിപ്പിച്ചവരില്‍ നിന്നുമുള്ളവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ ഹിംസാത്മക വിപ്ളവകാരിയായി രംഗത്തത്തെി ന്യൂനപക്ഷവിരുദ്ധ ഹിന്ദുത്വത്തിന്‍െറ യഥാര്‍ഥ പോസ്റ്റര്‍ ബോയ് ആയി മാറിയ വി.ഡി. സവര്‍ക്കറും ഇതിലുള്‍പ്പെടുന്നു. നിലനിന്ന രണ്ട് ദശാബ്ദക്കാലത്തോളം വേരുപിടിക്കാതിരുന്ന,  ആര്‍.എസ്.എസ് പിന്തുണയോടെയുള്ള രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ജനസംഘത്തിന്‍െറ സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജി, ഹിന്ദു രാഷ്ട്ര ആശയക്കാരനായ ഡോ. ദീന്‍ ദയാല്‍ ഉപാധ്യായ എന്നിവരും ഇക്കൂട്ടത്തിലുണ്ട്.
മേയ് മാസത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന് 18 മാസം മുമ്പുതന്നെ ബി.ജെ.പിയുടെ അനിഷേധ്യനായ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി തന്‍െറ പ്രസംഗങ്ങളില്‍ ഗാന്ധിയെ പരാമര്‍ശിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍, അദ്ദേഹത്തിന്‍െറ പ്രസംഗങ്ങള്‍ കേന്ദ്രീകരിച്ചത് ഒരിക്കല്‍ ഗാന്ധിയുടെ അടുപ്പക്കാരനായിരുന്ന വല്ലഭ് ഭായ് പട്ടേലിലായിരുന്നു. ഗാന്ധിയെപ്പോലെ (മോദിയെപ്പോലെയും) അദ്ദേഹവും ഗുജറാത്തിയായിരുന്നു; ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ കീഴില്‍ രണ്ടാമനുമായിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയായി ചുമതലയേറ്റയുടന്‍ മോദി മഹാത്മാ ഗാന്ധിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിരുന്നു. ഗുജറാത്തിലെ വഡോദരയില്‍ നടന്ന വിജയാഘോഷ പ്രസംഗം തൊട്ടിങ്ങോട്ട് തന്‍െറ പ്രസംഗങ്ങളില്‍ ഗാന്ധിയെ അദ്ദേഹം ബുദ്ധിപൂര്‍വം ഉപയോഗിച്ചു. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടത്തിയ പതിവ് പ്രസംഗത്തില്‍ ഇന്ത്യയിലെ മാലിന്യങ്ങളും അഴുക്കും ചവറും തുടച്ചുനീക്കാനുള്ള ഗാന്ധിയുടെ സ്വപ്നത്തെക്കുറിച്ച് മോദി വാചാലനായി. നേരത്തേ പറഞ്ഞതുപോലെ, ഒക്ടോബര്‍ രണ്ടിന് ഇതിനുവേണ്ടി ദേശവ്യാപകമായ കാമ്പയിനിനും മോദി തുടക്കമിട്ടു.
മോദിയുടെ ക്ളീന്‍ ഇന്ത്യ കാമ്പയിനിന് പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്‍െറ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും സംബന്ധിച്ചിടത്തോളം രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്നാമതായി, ഹിന്ദുത്വ കുടുംബമെന്നത് ഗാന്ധിയുടെ ദര്‍ശനത്തിന്‍െയും രാഷ്ട്രീയത്തിന്‍െറയും സന്ദേശത്തിന്‍െറയും പിന്തുടര്‍ച്ചയാണെന്ന സൂചന സന്ദേഹികളല്ലാത്തവര്‍ക്കും യുവാക്കള്‍ക്കും മുന്നറിവില്ലാത്തവര്‍ക്കും നല്‍കുന്നു. ഇത് അപകടകരമായ ഒരു കാര്യമാണ്. കാരണം, ഗാന്ധി ആരാണെന്നും എന്താണെന്നുമുള്ളതിനെക്കുറിച്ച് പൂര്‍ണമായും തെറ്റായ ധാരണയിലേക്ക് ഇത് ക്രമേണ വഴിതെളിച്ചേക്കാം. ആര്‍.എസ്.എസും അതിന്‍െറ പ്രത്യയശാസ്ത്രവും മഹാത്മാ ഗാന്ധിയുടെ പ്രത്യയശാസ്ത്രത്തിന് നേരെ വിപരീതമാണ്. തെറ്റായ മിത്തുകളുടെ നിര്‍മിതിയിലൂടെയാണ് കാപട്യം നിറഞ്ഞതും അസത്യം പറയുന്നതും മിഥ്യാബോധത്തില്‍ അടിയുറച്ചതുമായ സംഘടനയായ ആര്‍.എസ്.എസ് അതിജീവിക്കുന്നത്. മനുഷ്യരാശി കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ഹീനമായ വിഭാഗീയ സിദ്ധാന്തത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. മറുവശത്ത്, ആഗോളപ്രശസ്തി വളര്‍ന്നുകൊണ്ടേയിരിക്കുന്ന മഹാനായ ഐക്യവക്താവും വിമോചകനുമായിരുന്നു ഗാന്ധി. ശുചീകരണത്തിലുള്ള ഗാന്ധിയുടെ നിര്‍ബന്ധത്തെക്കുറിച്ച് മോദി ഊന്നിപ്പറയുമ്പോള്‍ സാമൂഹിക, രാഷ്ട്രീയ നീതി എന്ന അദ്ദേഹത്തിന്‍െറ അടിസ്ഥാന തത്ത്വങ്ങള്‍ ഉള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ പൊതു മണ്ഡലത്തില്‍നിന്ന് ബോധപൂര്‍വം നീക്കംചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.
മഹാത്മാ ഗാന്ധിയെ മോദി ഏറ്റെടുക്കുന്നതിലെ രണ്ടാമത്തെ രാഷ്ട്രീയ ലക്ഷ്യം, ആര്‍.എസ്.എസും അതിന്‍െറ വിശാല കുടുംബവും തത്ത്വശാസ്ത്രപരമായി പാപ്പരാണെന്നും ബൗദ്ധികമായി നിലപാടുകളില്ലാത്തതാണെന്നും എങ്ങുനിന്നും പരിഹാസവും തിരസ്കരണവുമാണ് അത് അര്‍ഹിക്കുന്നതെന്നുമുള്ള വസ്തുതയെ മറച്ചുവെക്കുകയാണ്. അതുകൊണ്ടാണ് സവര്‍ക്കര്‍, ഹെഡ്ഗേവാര്‍, ഗോള്‍വാള്‍ക്കര്‍, മുഖര്‍ജി, ഉപാധ്യായ തുടങ്ങിയവരുള്‍പ്പെടെ ഏതെങ്കിലുമൊരു ഹിന്ദുത്വനായകരുടെ ആഘോഷങ്ങളില്‍നിന്ന് പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി അകന്നുനിന്നത്. കാരണം, ഈ നേതാക്കള്‍ ആരാണെന്നും അവര്‍ പ്രഘോഷിച്ചതും അനുഷ്ഠിച്ചതും എന്തൊക്കെയാണെന്നും പൊതുജനങ്ങള്‍ പരിശോധിക്കാന്‍ അത്തരമൊരു ശ്രമം ഇടയാക്കും.
അതിനാല്‍, ഗാന്ധിയുടെ നാമവും പാരമ്പര്യവും ഏറ്റെടുക്കാനുള്ള ആര്‍.എസ്.എസിന്‍െറയും ബി.ജെ.പിയുടെയും അതിന്‍െറ പ്രധാനമന്ത്രി മോദിയുടെയും ദുഷ്ടലാക്കുകളെ തുറന്നുകാട്ടുകയെന്നത് നേരന്വേഷകരുടെ കടമയാണ്. ഹിന്ദുത്വ കുടുംബത്തിന്‍െറ ആശയഭ്രാന്തിനെയും അഹിന്ദുക്കളോടുള്ള നിറഞ്ഞ വെറുപ്പിനെയും പ്രതിലോമനിലപാടുകളെയും എല്ലാറ്റിനുമുപരി ഗാന്ധിയോടും സ്നേഹവും സഹാനുഭൂതിയുമെന്ന അദ്ദേഹത്തിന്‍െറ സന്ദേശത്തോടുമുള്ള വെറുപ്പിനെയും തുറന്നുകാട്ടേണ്ടതുണ്ട്.

സദാചാരത്തെക്കുറിച്ച സംസാരങ്ങള്‍

Posted: 27 Oct 2014 06:42 PM PDT

Image: 

ഒക്ടോബര്‍ 23ന് കോഴിക്കോട്ടെ ഒരു കോഫീ ഷോപ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേരളത്തിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന്‍െറ ആഭിമുഖ്യത്തിലുള്ള  ടെലിവിഷന്‍ ചാനല്‍ കോഫീ ഷോപ്പില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്ന വാര്‍ത്ത ബ്രേക് ചെയ്യുന്നു; കേന്ദ്രത്തില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ യുവജന വിഭാഗം പ്രവര്‍ത്തകര്‍ പോയി ആ ഷോപ് അടിച്ചുപൊളിക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ ഇവിടെയെന്തിന് പൊലീസും നിയമ, നീതി നിര്‍വഹണ സംവിധാനങ്ങളും എന്നതാണ് ഇതുമായി ബന്ധപ്പെട്ടുയരുന്ന പ്രാഥമികമായ ചോദ്യം. യുവമോര്‍ച്ചയുടെ ചെയ്തിയെ അപലപിക്കാന്‍ പൊതുവെ മാധ്യമങ്ങളും പൊതുസമൂഹവും പെട്ടെന്നുതന്നെ രംഗത്തുവന്നു. ഈ സമ്മര്‍ദങ്ങളില്‍ പെട്ടതു കൊണ്ടാവണം ബി.ജെ.പി സംസ്ഥാന അധ്യക്ഷനും യുവമോര്‍ച്ച അക്രമത്തെ പിന്തുണക്കാന്‍ സന്നദ്ധമായില്ല.

വ്യക്തികളെ സദാചാരം പാലിപ്പിക്കാന്‍ സംഘടനകള്‍ രംഗത്തുവരുന്ന പ്രവണതക്കെതിരെയുള്ള പ്രതികരണം ശക്തമാവാനും കോഫീ ഷോപ് സംഭവം കാരണമായി. ‘സദാചാര പോലീസ്’ എന്ന് വ്യവഹരിക്കപ്പെടുന്ന പ്രതിഭാസം അടുത്തിടെയായി ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രതികരണം സ്വാഭാവികവുമാണ്. ഈ സംഭവത്തിന് ശേഷമാണ്, ഒക്ടോബര്‍ 25ന്, കോഴിക്കോട് ജില്ലയിലെതന്നെ തൊട്ടില്‍പാലത്ത് സദാചാര പൊലീസിന്‍െറ നടപടിയില്‍ വേദനിച്ച യുവതിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്. എന്തോ കാര്യത്തിനുവേണ്ടി തന്‍െറ വീട്ടിലത്തെിയ യുവാവിനെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതു കണ്ടാണ് ആയലോട്ട് മീത്തല്‍ പ്രസീന ആത്മഹത്യ ചെയ്തത്. വ്യക്തികള്‍/ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്നു എന്നത് മാത്രമല്ല, മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നുകയറുന്നു എന്നതുകൂടിയാണ് ഇവിടത്തെ പ്രശ്നം. സ്വകാര്യത ഓരോരുത്തരുടെയും അവകാശമാണ്. അതിനെ മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്നത് ആരോഗ്യപൂര്‍ണവും ജനാധിപത്യപരവുമായ സമൂഹ സൃഷ്ടിയുടെ മുന്നുപാധിയാണ്.

സദാചാര പൊലീസിന്‍െറ  അതിക്രമങ്ങള്‍ക്കെതിരെയും ഭരണഘടനാധിഷ്ഠിത നിയമനിര്‍വഹണത്തിനും വ്യക്തിയുടെ സ്വകാര്യതക്കും വേണ്ടിയുമുള്ള ശബ്ദം ഉച്ചത്തില്‍ കേള്‍പിക്കാന്‍ ഈ സന്ദര്‍ഭത്തെ സാംസ്കാരിക സമൂഹം ഉപയോഗപ്പെടുത്തുന്നത് സ്വാഗതാര്‍ഹമാണ്. അതേസമയം, സദാചാരമേ ആവശ്യമില്ളെന്നും സര്‍വതന്ത്ര വ്യക്തി സ്വാതന്ത്ര്യമാണ് വേണ്ടത് എന്നുമുള്ള തരത്തില്‍ ഇതിനെതിരായ മറ്റൊരു ആശയവും അന്തരീക്ഷത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. ‘സ്വശരീരത്തിന് മേലുള്ള വ്യക്തിയുടെ സ്വയംനിര്‍ണയാവകാശം’ എന്ന പേരില്‍ ആനയിക്കപ്പെടുന്ന ആശയങ്ങള്‍ സ്വതന്ത്ര ലൈംഗികതവരെ എത്തുന്നതാണ്. മാറുതുറന്ന് പുരുഷന്മാര്‍ക്ക് പൊതുസ്ഥലത്തും ബീച്ചിലുമൊക്കെ വരാമെങ്കില്‍ ഞങ്ങള്‍ സ്ത്രീകള്‍ക്കും അതെന്തുകൊണ്ടായിക്കൂട എന്ന ചോദ്യമുയര്‍ത്തി ‘ടോപ്ലെസ് മൂവ്മെന്‍റ്’എന്ന പേരില്‍ സ്ത്രീവാദ പ്രസ്ഥാനങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമ്പൂര്‍ണവും കേവലവുമായ സ്വാതന്ത്ര്യത്തോടെ സ്വശരീരത്തെ ഉപയോഗിക്കാന്‍, ഒരു സാമൂഹിക ജീവിയായിരിക്കെ, മനുഷ്യന് സാധിക്കുമോ എന്ന അടിസ്ഥാന ചോദ്യത്തിലേക്കാണ് ഈ സംവാദം നമ്മെ നയിക്കുക.  കോഫീ ഷോപ് ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍, ശരീരത്തിന്‍െറ സ്വയംനിര്‍ണയാവകാശത്തെ ഉയര്‍ത്തിപ്പിടിച്ച്, പൊതുമൈതാനത്ത് ചുംബന മഹോത്സവം സംഘടിപ്പിക്കാനുള്ള ആലോചനകള്‍വരെ നടക്കുന്നുണ്ട്. ശരീരത്തിന്‍െറ സ്വയംനിര്‍ണയാവകാശം എന്ന അടിത്തറയില്‍നിന്നുകൊണ്ട് ഇതേ പൊതുമൈതാനത്ത് രതിയുത്സവങ്ങള്‍ സംഘടിപ്പിക്കാനും അവര്‍ക്ക് കഴിയും. അഥവാ, അങ്ങനെ സംഘടിപ്പിക്കാതിരിക്കുന്നതില്‍ എന്തുണ്ട് ന്യായം എന്ന് സൈദ്ധാന്തികമായി അവര്‍ ബോധ്യപ്പെടുത്തേണ്ടി വരും. സദാചാരത്തെക്കുറിച്ച ചോദ്യങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ ഭൗതികവാദികള്‍ക്ക് കഴിയാതെ വരുന്നത് ഇത്തരത്തില്‍ സങ്കീര്‍ണമായ ചോദ്യങ്ങള്‍ അന്തരീക്ഷത്തിലുണ്ട് എന്ന കാരണത്താലാണ്.

ദൈവത്തിന്‍െറ അതിരടയാളങ്ങള്‍ എന്നൊരു ആശയം വേദങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. മനുഷ്യ ജീവിതത്തിന് നിഷ്ഠാപൂര്‍വമായ ചില ക്രമപ്പെടുത്തലുകള്‍ ആവശ്യമാണ് എന്നതാണ് ഈ ആശയത്തിന്‍െറ അടിത്തറ. സദാചാരം എന്ന വാക്ക് പ്രതിനിധാനംചെയ്യുന്നത് അത്തരമൊരു ക്രമപ്പെടുത്തലിനെയാണ്.  എന്നാല്‍, ഓരോ വ്യക്തിയുടെയും സ്വകാര്യതയിലേക്ക് തുളഞ്ഞു കയറി അധികാരം പ്രയോഗിക്കുന്ന ഏര്‍പ്പാടല്ല അത്. ആ അധികാരപ്രയോഗവും സദാചാരമേ വേണ്ട  എന്ന നിലപാടും ആത്യന്തികമായി സമൂഹ ഘടനയുടെ അടിത്തറ മാന്തും. അല്‍പം കൂടി വിസ്തൃതവും സുതാര്യവും ജനാധിപത്യപരവുമായ കുടുംബ, സാമൂഹിക അന്തരീക്ഷം കെട്ടിപ്പടുക്കുകയാണ് സമൂഹത്തെ ആന്തരികമായി ശക്തിപ്പെടുത്താനുള്ള വഴി. വ്യക്തിസ്വത്വത്തെ നിഷേധിക്കുന്ന ഫ്യൂഡല്‍ ഘടനകളും വ്യക്തിയുടെ തെരഞ്ഞെടുപ്പുകള്‍ മാത്രമാണ് ശരിയെന്നുമുള്ള ആത്യന്തിക ലിബറല്‍ നിലപാടുകളും ഒരുപോലെ വിചാരണക്ക് വിധേയമാക്കപ്പെടേണ്ടതാണ്.

വീടിനും നാടിനും വേദനയായി നാരായണന്‍െറ ജീവിതം

Posted: 27 Oct 2014 06:31 PM PDT

Image: 
Subtitle: 
കുടുംബം നിത്യചെലവിന് പോലും പ്രയാസപ്പെടുകയാണ്

പേരാമ്പ്ര: കല്യാണവീടുകളാകട്ടെ മരണവീടുകളാകട്ടെ അതല്ല മറ്റെന്തെങ്കിലും ആഘോഷമാകട്ടെ ചെറുവണ്ണൂര്‍ കക്കറമുക്കുകാര്‍ക്ക് എല്ലാം നോക്കിയും കണ്ടും നടത്താന്‍ ഒരാളുണ്ടായിരുന്നു; പുതിയോട്ടില്‍ സി.എം. നാരായണന്‍ (47). എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി അദ്ദേഹം കിടപ്പിലാണ്.
രോഗമല്ല നാരായണനെ ശയ്യാവലംബിയാക്കിയത്. നാട്ടുകാരില്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായി ക്വട്ടേഷന്‍ സംഘം പച്ചക്ക് വെട്ടുകയായിരുന്നു. നിരവധി വെട്ടുകളാണ് നാരായണന്‍െറ ശരീരം ഏറ്റുവാങ്ങിയത്. ഇരുകാലുകള്‍ക്കും കൈകള്‍ക്കും തലക്കും ഗുരുതര പരിക്കാണ് പറ്റിയത്. ഒരു മാസത്തിലധികം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടന്നു. എല്ല് പൊട്ടിയ കാലിന് കമ്പിയിട്ടതാണ്. എല്ല് കൂടിച്ചേരാത്തതു കാരണം ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇദ്ദേഹത്തിന് സഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
പ്രമേഹമുള്ളതുകൊണ്ട് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാണ്. എന്ന് ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ക്ക് പോലും പറയാന്‍ സാധിക്കുന്നില്ല.എന്തിനുവേണ്ടിയാണ്തന്നെ വധിക്കാന്‍ ശ്രമിച്ചതെന്ന് നാരായണന് ഇതുവരെ അറിയില്ല. മുന്‍ വൈരാഗ്യമെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കേസില്‍ അഞ്ച് പേരെ റിമാന്‍ഡ് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് പോയി. വിദേശത്തുനിന്ന് ഇയാള്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും നാരായണന്‍ പറയുന്നു.
2013 സെപ്റ്റംബര്‍ 17ന് രാത്രി വടകരയില്‍നിന്ന് പണി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ കൂറുക്കടവ് റോഡില്‍ വെച്ചാണ് ആക്രമണമുണ്ടായത്.
നാരായണനും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം നിത്യചെലവിന് പോലും ഏറെ പ്രയാസപ്പെടുകയാണ്. പ്രതിമാസം 4000ത്തോളം രൂപ ചികിത്സക്ക് വേണം, പിന്നെ കുട്ടികളുടെ പഠനം വീട്ടിലെ ചെലവ് എന്നിവക്ക് വേറെയും. ലോണെടുത്താണ് ചെറിയൊരു വീട് നിര്‍മിച്ചത്. വായ്പ തിരിച്ചടവ് തെറ്റിയതോടെ ബാങ്ക് ജപ്തി നോട്ടീസ് അയച്ചിട്ടുണ്ട്. ഇപ്പോള്‍ ഇദ്ദേഹത്തിന്‍െറ വീട്ടിലെ അടുക്കളയില്‍ തീപുകയുന്നത് നാട്ടുകാരുടെ സഹായം കൊണ്ടാണ്.
നാരായണന്‍െറ ചെറിയ സഹായം ലഭിക്കാത്ത ആരുംതന്നെ ഒരു പക്ഷേ കക്കറമുക്കില്‍ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ നാട്ടുകാരുടെ സഹായം അകമഴിഞ്ഞ് ലഭിക്കുന്നുമുണ്ട്. എന്നാല്‍, എത്ര കാലം നാട്ടുകാരെ ആശ്രയിച്ച് ജീവിക്കുമെന്നാണ് നാരായണനെ അലട്ടുന്ന പ്രശ്നം. വിവാഹപ്രായമായ മക്കള്‍, ജപ്തിഭീഷണി, ആക്രമിച്ചവര്‍ നടത്തുന്ന ഭീഷണി ഇതെല്ലാം രോഗശയ്യയിലും ഇദ്ദേഹത്തിന്‍െറ ഉറക്കം കെടുത്തുന്നു.
കേസന്വേഷണം ആദ്യം കാര്യക്ഷമമായി നീങ്ങിയെങ്കിലും ഇപ്പോള്‍ മന്ദഗതിയിലാണ്. പ്രതികളുടെ ഭീഷണി പൊലീസിലറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ളെന്ന് ഇദ്ദേഹം പറയുന്നു.
 

ഐ.എസ്.എല്‍: അനല്‍ക്കയുടെ തിരിച്ചുവരവില്‍ ജയം നേടാന്‍ മുംബൈ

Posted: 27 Oct 2014 12:18 PM PDT

Image: 

ചെന്നൈ: ഉദ്ഘാടനത്തില്‍ തോല്‍വിയും തുടര്‍ന്ന് ലീഗിലെ ഏറ്റവും വലിയ ജയം നേടി തിരിച്ചുവരവും വീണ്ടും തോല്‍വിയും ഏറ്റുവാങ്ങിയ ശേഷം വീണ്ടുമൊരു തിരിച്ചുവരവ് ലക്ഷ്യമിട്ട് മുംബൈ സിറ്റ് എഫ്.സി ഇന്ന് ചെന്നൈയിന്‍ എഫ്.സിക്കെതിരെ ഇറങ്ങുന്നു. മുന്നേറ്റ നിരയില്‍ നിക്കോളസ് അനല്‍ക്ക അരങ്ങേറ്റം കുറിക്കുന്നു എന്ന വിശേഷമാണ് മുംബൈ ക്യാമ്പില്‍ ആത്മവിശ്വാസമായി നിറയുന്നത്.
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ഗോള്‍ നേട്ടമാഘോഷിക്കാന്‍ നാസി സല്യൂട്ട് നടത്തിയതിന് അഞ്ചു കളികളിലെ വിലക്ക് നേരിട്ടതിനു ശേഷമാണ് ഫ്രഞ്ച് താരമായ അനല്‍ക്ക തിരിച്ചത്തെുന്നത്. മറുപക്ഷത്ത് ആദ്യ രണ്ടു മത്സരങ്ങളിലും ജയവുമായി ലീഗിലെ കരുത്തരുടെ നിരയില്‍ നിലയുറപ്പിച്ചിരുന്ന  ടീം കഴിഞ്ഞ കളിയില്‍ ഡല്‍ഹി ഡൈനാമോസില്‍ നിന്നേറ്റ 4-1 ന്‍െറ തോല്‍വിയുടെ മുറിവുകള്‍ ഉണക്കുകയെന്ന ലക്ഷ്യവുമായാണ് കളത്തിലിറങ്ങുന്നത്.
അനല്‍ക്ക കളിക്കുമെന്ന കാര്യം മുംബൈയുടെ കോച്ച് പീറ്റര്‍ റീഡ് കഴിഞ്ഞ മത്സരത്തിനു ശേഷം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. മാര്‍ക്വി താരം ഫ്രെഡ്ഡി ലുങ്ബര്‍ഗിന് പരിക്കു കാരണം ലീഗ് നഷപ്പെടുമെന്ന നിലയിലിരിക്കെ അനല്‍ക്കയുടെ വരവ് ടീമിന് വലിയ ആശ്വാസമാണ്.
അനല്‍ക്ക കളത്തിലിറങ്ങി ചെന്നൈയുടെ പ്രതിരോധം തുളച്ച് മുന്നേറിയാല്‍ കാര്യങ്ങള്‍ ആതിഥേയ ടീമിന് ഒട്ടും ഗുണകരമാകില്ല. മിഡ്ഫീല്‍ഡര്‍ ആന്ദ്ര മൊര്‍ട്ടിസും അവര്‍ക്ക് ആവശ്യമായ ചടുലത സമ്മാനിക്കും. പരിക്കു ഭേദമായി സയ്യിദ് റഹീം നബി തിരിച്ചുവന്നാല്‍ മുംബൈ പ്രതിരോധത്തിനും ബലമേറും.
കളിച്ച മൂന്നു കളികളിലും ഗോള്‍ കണ്ടത്തെിയ ബ്രസീലിയന്‍ മാര്‍ക്വി താരം എലാനോ ബ്ളൂമറിലാണ് ചെന്നൈ നിരയുടെ വലിയ പ്രതീക്ഷ. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.
 

‘നിലോഫര്‍’ വെള്ളിയാഴ്ച ഗുജറാത്ത് തീരത്ത്

Posted: 27 Oct 2014 12:16 PM PDT

Image: 

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശില്‍ വീശിയടിച്ച ഹുദ്ഹുദിനു പിന്നാലെ ഗുജറാത്തിന്‍െറ തീരപ്രദേശങ്ങളിലേക്ക് ‘നിലോഫര്‍’ ചുഴലിയത്തെുന്നു. അറബിക്കടലില്‍ രൂപംകൊണ്ട നിലോഫര്‍വെള്ളിയാഴ്ച രാവിലെ കരതൊടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. മണിക്കൂറില്‍ 100-110 കി.മീറ്റര്‍ വേഗത്തിലത്തെുന്ന കാറ്റിന് മണിക്കൂറില്‍ 125 കി.മീറ്റര്‍ വരെ ശക്തികൂടിയേക്കും. ശക്തിയേറിയ ചുഴലിക്കാറ്റായി മാറിയ നിലോഫര്‍ തുടക്കത്തില്‍ വടക്കോട്ട് നീങ്ങും. പിന്നീട് വടക്കു കിഴക്ക്  ഭാഗത്തേക്ക് കുതിക്കുന്ന നിലോഫര്‍ ഗുജറാത്ത് തീരത്ത് വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെ കരതൊടും.

നിലോഫറിന്‍െറ വരവിന് മുന്നോടിയായി തീരജില്ലകളായ സൗരാഷ്ട്രയിലും കച്ചിലും വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ പെയ്യും. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മീന്‍പിടിത്തക്കാരോട് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീരത്ത് താമസിക്കുന്നവരോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ അറിയിപ്പു നല്‍കി. മരങ്ങള്‍ കടപുഴകാനും വൈദ്യുതിബന്ധം തകരാറിലാവാനും മേല്‍ക്കൂരകള്‍ പറന്നുപോകാനും സാധ്യതയുണ്ട്. പേര്‍ഷ്യന്‍ ഭാഷയില്‍ താമര, ആമ്പല്‍ എന്നൊക്കെയാണ് അര്‍ഥം. പാകിസ്താനാണ് ഈ ചുഴലിക്കാറ്റിന് പേരിട്ടത്.
 

കേന്ദ്ര കമ്മിറ്റി തുടരുന്നു; യെച്ചൂരിയോട് വിയോജിച്ച് കേരള നേതാക്കള്‍

Posted: 27 Oct 2014 12:07 PM PDT

Image: 

ന്യൂഡല്‍ഹി: രാഷ്ട്രീയ, അടവുനയങ്ങളിലെ തിരുത്തലുകള്‍ സംബന്ധിച്ച ചര്‍ച്ച സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ പുരോഗമിക്കുമ്പോള്‍ പാര്‍ട്ടി രണ്ടു തട്ടില്‍. തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു ശേഷം പാര്‍ട്ടിക്ക് പിഴച്ചത് എവിടെയെന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ നേതാക്കള്‍ പലതട്ടിലായി മാറുന്ന പ്രതിസന്ധിയിലേക്കാണ് പാര്‍ട്ടി നീങ്ങുന്നത്. രണ്ടുദിവസമായി തുടരുന്ന കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചകള്‍ നല്‍കുന്ന സൂചന അതാണ്.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടു കാലത്തെ അടവുനയം പിഴച്ചെന്ന് വിലയിരുത്തുന്ന പി.ബിയുടെ ഒൗദ്യോഗിക രേഖക്കെതിരെ സീതാറാം യെച്ചൂരി മുന്നോട്ടുവെച്ച ബദല്‍ നിര്‍ദേശം കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചയെ ചൂടുപിടിപ്പിച്ചു. രണ്ടുദിവസത്തെ ചര്‍ച്ചകള്‍ പൂര്‍ത്തിയായപ്പോള്‍ 40ഓളം പേര്‍ തങ്ങളുടെ നിലപാടുകള്‍ വിശദീകരിച്ചു. 20ഓളം പേര്‍ കൂടി സംസാരിക്കാനുണ്ട്. ഒൗദ്യോഗിക രേഖക്ക് ബദലായി യെച്ചൂരി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ പിന്തുണക്കുന്ന നിലപാടുകള്‍ കേന്ദ്ര കമ്മിറ്റിയിലുണ്ടായി. നാലുദിവസത്തെ കേന്ദ്ര കമ്മിറ്റി ബുധനാഴ്ച സമാപിക്കുമ്പോള്‍ മാത്രമേ ഏതുനിലപാടിനാകും മുന്‍തൂക്കമെന്ന് വ്യക്തമാകൂ. കേരളഘടകം പൊതുവില്‍ ഒൗദ്യോഗിക രേഖക്കൊപ്പമാണ്. കേരളത്തില്‍നിന്ന് എ. വിജയരാഘവന്‍, പി. കരുണാകരന്‍, ഇ.പി. ജയരാജന്‍ എന്നിവര്‍ തിങ്കളാഴ്ച സംസാരിച്ചു. ഒൗദ്യോഗിക രേഖയിലെ വിലയിരുത്തലുകളോട് യോജിച്ചു പോകുന്ന നിലപാടാണ് ഇവര്‍ മുന്നോട്ടുവെച്ചതെന്നാണ് വിവരം. പി.കെ. ശ്രീമതി, തോമസ് ഐസക് എന്നിവര്‍ കൂടി ചൊവ്വാഴ്ച സംസാരിക്കും.  ബംഗാള്‍ ഘടകത്തില്‍നിന്ന് ഒരു വിഭാഗത്തിന്‍െറ പിന്തുണ യെച്ചൂരിക്ക് ലഭിക്കുന്നതായാണ് സൂചന. മതേതര ജനാധിപത്യ പാര്‍ട്ടികളുമായി സഖ്യം ആകാമെന്ന അടവുനയമല്ല, മറിച്ച് നയം നടപ്പാക്കിയതിലാണ് പിഴച്ചതെന്ന യെച്ചൂരിയുടെ നിലപാടിനൊപ്പമാണ്  മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഉള്‍പ്പെടെ ബംഗാള്‍ ഘടകത്തിലെ ഒരു വിഭാഗം.
എന്നാല്‍, ബംഗാള്‍ ഘടകം സെക്രട്ടറി ബിമന്‍ ബസു ഉള്‍പ്പെടെയുള്ളവര്‍ അടവുനയം പിഴച്ചെന്ന കാരാട്ടിന്‍െറ നിലപാടിനൊപ്പമാണ്. പിഴച്ചത് അടവുനയങ്ങളാണെന്ന വിലയിരുത്തല്‍ ബംഗാളിലെ പരാജയത്തിന്‍െറ പേരില്‍ പ്രതിക്കൂട്ടിലായ ബിമന്‍ ബസുവിന് പിടിവള്ളിയാണ്. അതിനാല്‍, ബിമന്‍ ബസുവും കൂട്ടരും കാരാട്ട്  ലൈനില്‍ നിലകൊള്ളുന്നു. അതേസമയം, മമതക്കൊപ്പം ബി.ജെ.പിയും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യം നേരിടാന്‍ കോണ്‍ഗ്രസ് സഹകരണവും ആകാമെന്ന നിലപാടുള്ള ബംഗാള്‍ നേതാക്കള്‍ യെച്ചൂരിയുടെ നിര്‍ദേശങ്ങളെയാണ് പിന്തുണക്കുന്നത്.
കോണ്‍ഗ്രസാണ് മുഖ്യ എതിരാളി എന്ന സാഹചര്യമാണ് കേരളഘടകം ഒൗദ്യോഗിക രേഖക്കൊപ്പം നിലനില്‍ക്കുന്നതിന്‍െറ രാഷ്ട്രീയ സാഹചര്യം. മാത്രമല്ല, പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഒൗദ്യോഗിക പക്ഷത്തിന് യെച്ചൂരിയേക്കാള്‍ കാരാട്ടിനോടാണ് മമത. എന്നാല്‍, സംസ്ഥാനത്തെ ചേരിപ്പോരില്‍ യെച്ചൂരി വി.എസിനൊപ്പമായിരുന്നു. ആദ്യ രണ്ടുദിനത്തെ യോഗത്തിനില്ലാതിരുന്ന വി.എസും പിണറായിയും ചൊവ്വാഴ്ച ഡല്‍ഹിയില്‍ എത്തും. യെച്ചൂരിയുടെ ബദല്‍ നിര്‍ദേശങ്ങളില്‍ വി.എസിന്‍െറ നിലപാട് എന്തായിരിക്കുമെന്ന് എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. അവലോകന രേഖയിന്മേലുള്ള ചര്‍ച്ച ചൊവ്വാഴ്ച പൂര്‍ത്തിയാകും.

തുനീഷ്യന്‍ തെരഞ്ഞെടുപ്പ്: നിദാഅ് തൂനിസിന് മുന്നേറ്റം; അന്നഹ്ദ രണ്ടാമത്

Posted: 27 Oct 2014 11:57 AM PDT

Image: 
Subtitle: 
നിദാഅ് 83 സീറ്റില്‍ വിജയിച്ചു, അന്നഹ്ദക്ക് 68

തൂനിസ്: തുനീഷ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മതേതര പാര്‍ട്ടിയായ നിദാഅ് തൂനിസിന് മികച്ച ജയം. 217 അംഗ പാര്‍ലമെന്‍റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള ഫലങ്ങള്‍ അനുസരിച്ച് 83 സീറ്റുകളില്‍ വിജയിച്ച നിദാഅ് 38 ശതമാനം സീറ്റുകളുമായി പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള തയാറെടുപ്പിലാണ്. 68 സീറ്റ് നേടിയ അന്നഹ്ദ 31 ശതമാനം സീറ്റുകളുമായി രണ്ടും 17 സീറ്റ് നേടിയ ഫ്രീ പാട്രിയോട്ടിക് പാര്‍ട്ടി (ഏഴു ശതമാനം) മൂന്നും 12 സീറ്റ് നേടിയ പോപുലര്‍ ഫ്രണ്ട് (അഞ്ചു ശതമാനം) നാലും സ്ഥാനത്താണുള്ളത്.
ഇസ്ലാമിസ്റ്റ് സംഘടനയും ഭരണകക്ഷിയുമായ അന്നഹ്ദക്ക് തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍. സാധാരണക്കാര്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് തോല്‍വി. തുനീഷ്യന്‍ വിപ്ളവത്തില്‍ സുപ്രധാന പങ്കുവഹിച്ചതും പുതിയ ഭരണഘടനയുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയതും അന്നഹ്ദയായിരുന്നു. മിക്ക വിപ്ളവാനന്തര സര്‍ക്കാറുകളും പ്രയാസം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് അന്നഹ്ദ കൂടിയാലോചനാ സമിതി അംഗം അഹ്മദ് ഗാലൂല്‍ പറഞ്ഞു. വിപ്ളവത്തിന് ശേഷം ജനങ്ങളുടെ പ്രതീക്ഷകള്‍ വളരെ വലുതായിരിക്കുമെന്നതാണ് ഇതിന് കാരണം. ഒരു അധികാരശക്തിക്കെതിരെ ജനം വിപ്ളവമുണ്ടാക്കിയ ശേഷം ഭരണം നടത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ളെന്നും അദ്ദേഹം പറഞ്ഞു.
നിദാഅ് തൂനിസിന്‍െറ വിജയത്തിലൂടെ വിപ്ളവത്തിന് മുമ്പുള്ള ഭരണക്രമത്തിലേക്ക് രാജ്യം നീങ്ങാനുള്ള സാധ്യത നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. വിപ്ളവത്തിലൂടെ അട്ടിമറിക്കപ്പെട്ട സൈനുല്‍ ആബിദീന്‍ ബിന്‍ അലി ഭരണകാലത്ത് പാര്‍ലമെന്‍റ് സ്പീക്കറായിരുന്നു നിദാഅ് നേതാവ് 87 കാരനായ ബാജി ഖാഇദ് അസ്സബ്സി.
രാജ്യത്തിന്‍െറ സ്ഥാപക പ്രസിഡന്‍റ് ഹബീബ് ബുര്‍ഗീബയുടെ ഭരണകൂടത്തില്‍ ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ വകുപ്പുകളും അസ്സബ്സി കൈയാളിയിരുന്നു.

അത്ലറ്റികോക്കും സെവിയ്യക്കും ജയം

Posted: 27 Oct 2014 11:52 AM PDT

Image: 
Subtitle: 
പോയന്‍റ് നിലയില്‍ സെവിയ്യ ബാഴ്സക്കൊപ്പം മുന്നില്‍

മഡ്രിഡ്: സ്പാനിഷ് ലീഗില്‍ വിയ്യാ റയലിനെതിരായ ജയത്തോടെ സെവിയ്യ പോയന്‍റ് പട്ടികയില്‍ ബാഴ്സലോണക്കൊപ്പമത്തെി. ഒമ്പതു കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഇരുടീമുകള്‍ക്കും 22 പോയന്‍റാണുള്ളത്. അതേസമയം, ഗോള്‍ ശരാശരിയില്‍ മുന്നില്‍ നില്‍ക്കുന്ന ബാഴ്സയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഗെറ്റാഫെയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ മഡ്രിഡും പോയന്‍റ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. വലന്‍സിയക്കൊപ്പം 20 പോയന്‍റ് പങ്കിടുന്ന അത്ലറ്റികോ പട്ടികയില്‍ അഞ്ചാമതാണ്.
തോല്‍വിയുടെ വക്കില്‍നിന്ന് അവസാന മിനിറ്റുകളില്‍ നേടിയ ഇരട്ടഗോളോടെയാണ് വിയ്യാ റയലിനെതിരെ  സെവിയ്യ വിലപ്പെട്ട വിജയം അടിച്ചെടുത്തത്. ആദ്യ പകുതിയില്‍ വിയ്യാ റയല്‍ മികച്ച കളിയാണ് പുറത്തെടുത്തത്. എന്നാല്‍, ഫിനിഷിങ്ങില്‍ പരാജയമായതോടെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. രണ്ടാം പകുതിയിലും വിയ്യാ റയലിന്‍െറ മികച്ച നീക്കങ്ങളോടെയാണ് തുടങ്ങിയത്. എന്നാല്‍, പ്രതിരോധം പരാജയപ്പെട്ടപ്പോള്‍ മികച്ച സേവുകളിലൂടെ ഗോളി ബെറ്റോ സെവിയ്യയുടെ രക്ഷകനായി. 79ാം മിനിറ്റില്‍ പകരക്കാരന്‍െറ റോളിലത്തെിയ അര്‍ജന്‍റീന താരം ലൂസിയാനോ വിറ്റോയിലൂടെ വിയ്യാ റയല്‍ മുന്നിലത്തെി. ഏകഗോളില്‍ വിയ്യാ റയല്‍ വിജയം ഉറപ്പിച്ച ഘട്ടത്തിലാണ് അവസാന മിനിറ്റുകളില്‍ സെവിയ്യ നാടകീയ തിരിച്ചുവരവ് നടത്തിയത്. 88ാം മിനിറ്റില്‍ ഡെനിസ് സുവാറസിലൂടെ അവര്‍ സമനില പിടിച്ചു. ഇഞ്ചുറി ടൈമില്‍ അനുവദിക്കപ്പെട്ട പെനാല്‍റ്റിയിലൂടെ സെവിയ്യയുടെ വിജയത്തിന് വഴിയൊരുങ്ങുകയും ചെയ്തു. കിക്കെടുത്ത കൊളംബിയന്‍താരം കാര്‍ലോസ് ബക്കയായിരുന്നു ടീമിന്‍െറ വിജയഗോളിന് അവകാശി. സീസണില്‍ താരം നേടുന്ന ഏഴാം ഗോള്‍ കൂടിയായിരുന്നു ഇത്.
ഇടവേളക്ക് അഞ്ച് മിനിറ്റ് മുമ്പ് ക്രൊയേഷ്യന്‍ താരം മരിയോ മന്‍സൂകിച്ച് നേടിയ ഗോളാണ് എവേ മത്സരത്തില്‍ ഗെറ്റാഫെക്കെതിരെ അത്ലറ്റികോ മഡ്രിഡിന് വിലപ്പെട്ട വിജയവും പോയന്‍റും സമ്മാനിച്ചത്. ജയിച്ചെങ്കിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പിന്നിലായ അത്ലറ്റികോ ഇടക്ക് എതിര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാടുപെടുകയും ചെയ്തു. മറ്റു മത്സരങ്ങളില്‍ മലാഗ, റയോ വയ്യോക്കോനയെ (4-0) പരാജയപ്പെടുത്തിയപ്പോള്‍ കൊര്‍ഡോബ-റയല്‍ സോസീഡാഡ് (1-1), ഐബര്‍-ഗ്രനഡ (1-1), എസ്പാനിയോള്‍-ഡിപോര്‍ട്ടിവ (0-0) പോരാട്ടങ്ങള്‍ സമനിലയില്‍ അവസാനിച്ചു.

പരിക്ക്: ഷമിക്ക് പകരം ധവാല്‍ കുല്‍ക്കര്‍ണി

Posted: 27 Oct 2014 11:48 AM PDT

Image: 

ന്യൂഡല്‍ഹി: പരിക്കിനെ തുടര്‍ന്ന് മീഡിയം പേസര്‍ മുഹമ്മദ് ഷമിയെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമില്‍നിന്ന് ഒഴിവാക്കി. നവംബര്‍ രണ്ടിന് ആരംഭിക്കുന്ന പരമ്പരയില്‍ ഷമിക്ക് പകരം മഹാരാഷ്ട്ര പേസര്‍ ധവാല്‍ കുല്‍ക്കര്‍ണിയെ ടീമിലെടുത്തിട്ടുണ്ട്. വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള 15അംഗ ടീമിനെയാണ് തെരഞ്ഞെടുത്തതെന്ന് ബി.സി.സി.ഐ പ്രസ്താവനയില്‍ അറിയിച്ചു. കാല്‍ വിരലിന് പരിക്കേറ്റ ഷമിക്ക് ചുരുങ്ങിയത് 10 ദിവസത്തേക്കെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
ഇംഗ്ളണ്ടിനെതിരെ ഈ വര്‍ഷം നടന്ന ഏകദിന പരമ്പരയില്‍  അരങ്ങേറ്റം കുറിച്ച കുല്‍ക്കര്‍ണിക്ക് ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനമാണ് തിരിച്ചുവരവിന് അവസരമൊരുക്കിയത്. ദുലീപ് ട്രോഫി പശ്ചിമ മേഖലക്ക് വേണ്ടികളിച്ച കുല്‍ക്കര്‍ണി ചതുര്‍ദിന മത്സരത്തില്‍ കിഴക്കന്‍മേഖലക്കെതിരെ 90 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് കടപുഴക്കിയത്.

ലോകകപ്പില്‍ കളിക്കാന്‍ തയാറാണെന്ന് യൂനിസ്ഖാന്‍

Posted: 27 Oct 2014 11:43 AM PDT

Image: 

കറാച്ചി: വരുന്ന ഏകദിന ലോകകപ്പില്‍ ടീമിലേക്ക് പരിഗണിക്കപ്പെടുകയാണെങ്കില്‍ പാകിസ്താനുവേണ്ടി കളിക്കാന്‍ തയാറാണെന്ന് വെറ്ററന്‍ താരവും മുന്‍ ക്യാപ്റ്റനുമായ യൂനിസ് ഖാന്‍. ദുബൈയില്‍ ആസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇരു ഇന്നിങ്സുകളിലും  സെഞ്ച്വറി നേടി ടീമിന് വിജയം സമ്മാനിച്ച യൂനിസ്ഖാനായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, ആസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരക്കുള്ള പാക് ടീമില്‍ യൂനിസിനെ ഉള്‍പ്പെടുത്തിയിട്ടില്ല.  പ്രായമോ നിറമോ സ്ഥാനമോ നോക്കാതെ സെലക്ടര്‍മാര്‍ ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. താരത്തിന്‍െറ ഫോമും ഫിറ്റ്നസുമായിരിക്കണം ടീം തെരഞ്ഞെടുപ്പില്‍ പരിഗണിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആസ്ട്രേലിയക്കെതിരായ സെഞ്ച്വറി നേട്ടത്തിലൂടെ പാകിസ്താനുവേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് യൂനിസ്ഖാന്‍ സ്വന്തമാക്കിയിരുന്നു.

ഉഷയുടെ റെക്കോഡ് മറികടന്ന് ശരത് ഗെയ്ക്വാദ്

Posted: 27 Oct 2014 11:38 AM PDT

Image: 
Subtitle: 
പാരാ ഏഷ്യന്‍ ഗെയിംസില്‍ ആറ് മെഡല്‍

ന്യൂഡല്‍ഹി: ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടക്കുന്ന വികലാംഗര്‍ക്കുള്ള പാരാ ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ക്കുളത്തില്‍ ഇന്ത്യയുടെ ശരത് ഗെയ്ക്വാദിന് ആറ് മെഡലോടെ റെക്കോഡ് നേട്ടം. 1986 ഏഷ്യന്‍ ഗെയിംസില്‍ അഞ്ച് മെഡലുകള്‍ സ്വന്തമാക്കിയ മലയാളിതാരം പി.ടി. ഉഷയുടെ പേരിലുള്ള റെക്കോഡാണ് പാരാ ഗെയിംസില്‍ ആറ് മെഡല്‍ നേട്ടത്തോടെ ശരത് കടപുഴക്കിയത്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍താരമെന്ന നേട്ടം ശരത്തിന്‍െറ പേരിലായി. വ്യക്തിഗത ഇനങ്ങളില്‍ 200 മീറ്ററില്‍ വെള്ളി നേടിക്കൊണ്ടായിരുന്നു ശരത് കുതിപ്പിന് തുടക്കമിട്ടത്. തുടര്‍ന്ന് 100 മീറ്റര്‍ ബട്ടര്‍ ഫൈ്ളസ്, 100 മീറ്റര്‍ ബ്രസ്റ്റ്സ്ട്രോക്, 100 മീറ്റര്‍ ബാക് സ്ട്രോക്, 50  മീറ്റര്‍ ഫ്രീ സ്റ്റൈല്‍ ഇനങ്ങളില്‍ വെങ്കലവും അദ്ദേഹം സ്വന്തമാക്കി.  ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ അഞ്ച് മെഡല്‍ നേട്ടമെന്ന ഉഷയുടെ റെക്കോഡിനൊപ്പമത്തെിയ ശരത് ടീം ഇനത്തില്‍ മറ്റൊരു മെഡല്‍കൂടി സ്വന്തമാക്കിയാണ് ചരിത്രമെഴുതിയത്. 4x100 മീറ്റര്‍ റിലേയില്‍ പ്രശാന്ത് കര്‍മാകര്‍, സ്വപ്നില്‍ പാട്ടീല്‍, നിരഞ്ജന്‍ മുകുന്ദന്‍ എന്നിവരോടൊപ്പം മൂന്നാം സ്ഥാനത്തത്തെിയായിരുന്നു ശരത്തിന്‍െറ ആറാം മെഡല്‍ നേട്ടം. മികച്ച പ്രകടനം കാഴ്ചവെക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് മത്സരശേഷം ശരത് പറഞ്ഞു. താനും സഹതാരങ്ങളും കഴിഞ്ഞ ആറുമാസത്തോളമായി കഠിന പരിശീലനത്തിലായിരുന്നു. അതിന് ഫലം ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് പ്രോത്സാഹനമായി നിന്ന കുടുംബത്തിനും കോച്ച് ജോണ്‍ ക്രിസ്റ്റഫറിനും പിന്തുണ നല്‍കിയ ഗോ സ്പോര്‍ട്സ് ഫൗണ്ടേഷനുമടക്കം സഹായം നല്‍കിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും  ശരത് പറഞ്ഞു. ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് നല്‍കിയ ഉപദേശങ്ങള്‍ തന്നെ ഏറെ സഹായിച്ചെന്നും ശരത് കൂട്ടിച്ചേര്‍ത്തു.

ഹോക്കി സ്റ്റേഡിയം: നിര്‍മാണത്തിന് വേഗമില്ല

Posted: 27 Oct 2014 11:36 AM PDT

Image: 
Subtitle: 
തൃപ്തികരമല്ളെങ്കില്‍ കരാര്‍ മാറ്റുന്നത് പരിഗണിക്കും

കൊല്ലം: ദേശീയ ഗെയിംസിനുള്ള ഹോക്കി സ്റ്റേഡിയ നിര്‍മാണത്തിന് പ്രതീക്ഷിച്ച വേഗമില്ളെന്ന് ഗെയിംസ് സെക്രട്ടേറിയറ്റ് ചീഫ് എന്‍ജിനീയറുടെ വിലയിരുത്തല്‍. സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാകുമോ എന്നതില്‍ സംശയമുണ്ടെന്നും രണ്ടുദിവസത്തെ സാവകാശം കരാറുകാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ചീഫ് എന്‍ജിനീയര്‍ എന്‍. മോഹന്‍കുമാര്‍ പറഞ്ഞു.
രണ്ടു ദിവസത്തെ പ്രവൃത്തികള്‍ വിലയിരുത്തിയ ശേഷം തുടര്‍നടപടി  സ്വീകരിക്കും. സാവകാശം നല്‍കിയ ശേഷവും പ്രവൃത്തികള്‍ തൃപ്തികരമല്ളെങ്കില്‍ ജോലികള്‍ പൂര്‍ണമായോ ഭാഗികമായോ മറ്റ് കരാറുകാര്‍ക്ക് കൊടുക്കുന്ന കാര്യം ആലോചിക്കുമെന്നാണ്  അറിയുന്നത്. തിങ്കളാഴ്ചയാണ് ഐ.ജി മനോജ് എബ്രഹാം, ചീഫ് എന്‍ജിനീയര്‍ എന്‍. മോഹന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നിര്‍മാണ അവലോകന വിഭാഗം ഹോക്കി സ്റ്റേഡിയം സന്ദര്‍ശിച്ചത്. നവംബര്‍ 30ന് സ്റ്റേഡിയത്തിന്‍െറ എല്ലാ ജോലികളും പൂര്‍ത്തിയാക്കേണ്ടതാണ്. തുടര്‍ന്ന് ഗെയിംസ് ഉന്നതാധികൃതര്‍ സ്റ്റേഡിയം സന്ദര്‍ശിക്കും. പരിശോധനവേളയില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായില്ളെങ്കില്‍ കൊല്ലത്തെ ഷെഡ്യൂള്‍ തന്നെ റദ്ദാക്കാനും സാധ്യതയുണ്ട്.

ദേശീയ ഗെയിംസ്: മാര്‍ഷ്യല്‍ ആര്‍ട്സ് മത്സരത്തിന് കേരളം ഒരുങ്ങുന്നു

Posted: 27 Oct 2014 11:34 AM PDT

Image: 

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ നാലു വ്യത്യസ്ത മാര്‍ഷ്യല്‍ ആര്‍ട്സ് വിഭാഗങ്ങളിലെ മത്സരങ്ങള്‍ക്ക് കേരളം ഒരുങ്ങുന്നു.  തൈക്വാന്‍ഡോ, ഫെന്‍സിങ്, ജൂഡോ, വുഷു എന്നീ മത്സരങ്ങളാണ് മാറ്റുരക്കുന്നത്. ഗെയിംസിനായി കേരളം പരിശീലനം തുടങ്ങി. മത്സരാര്‍ഥികളെ ഡിസംബര്‍ ആദ്യവാരത്തോടെ പ്രഖ്യാപിക്കും.
ഗെയിംസിനായി 40ഓളം പേര്‍ ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലും  കാര്യവട്ടം എല്‍.എം.സി.ടി സ്റ്റേഡിയത്തിലായി തൈക്വാന്‍ഡോ പരിശീലനവും തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ നാഷനല്‍ ഗെയിംസ് ജേതാക്കളായ സുരേന്ദ്രബന്ദരി, സൗരവ് ജിതേന്ദ്രവര്‍മ, ജെനി ധര്‍മ തുടങ്ങിയ പ്രഗല്ഭര്‍ ഇക്കുറിയുമത്തെും. 21 വെങ്കലമെഡലുകളാണ് ഇന്ത്യയില്‍ നടന്ന വിവിധ മത്സരങ്ങളില്‍ കേരളം നേടിയത്.  ഫെന്‍സിങ്ങിനായി 24 പേരാണ് തിരുവനന്തപുരം അവിട്ടം തിരുനാള്‍ ട്രസ്റ്റ് ഹാളില്‍ പരിശീലനം ആരംഭിച്ചത്.
ഇന്ത്യയുടെ ആദ്യത്തെ ഫെന്‍സിങ് കോച്ചായ രാധാകൃഷ്ണനാണ് കേരള ടീമിന് പരിശീലനം നല്‍കുന്നത്.
 

ഒന്നാം ടെസ്റ്റ്: സിംബാബ്വെക്കെതിരെ ബംഗ്ളാദേശിന് ജയം

Posted: 27 Oct 2014 11:31 AM PDT

Image: 

മിര്‍പൂര്‍: സിംബാബ്വെക്കെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ളാദേശിന് മൂന്നു വിക്കറ്റ് ജയം. യുവസ്പിന്നര്‍ തൈജുല്‍ ഇസ്ലാമിന്‍െറ റെക്കോഡ് വിക്കറ്റ് വേട്ടയാണ് ബംഗ്ളാ കടുവകള്‍ക്ക് ജയം സമ്മാനിച്ചത്. സിംബാബ്വെയുടെ രണ്ടാം ഇന്നിങ്സില്‍ 16.5 ഓവറില്‍ 39 റണ്‍സ് മാത്രം വിട്ടുനല്‍കി എട്ടു വിക്കറ്റുകളാണ് താരം നേടിയത്.
ഇതോടെ സിംബാബ്വെയുടെ രണ്ടാം ഇന്നിങ്സ് 114 റണ്‍സില്‍ അവസാനിച്ചു. 101 റണ്‍സിന്‍െറ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ളാദേശിന് മുന്‍നിരയുടെ സമ്പൂര്‍ണ പരാജയത്തിനുശേഷം താങ്ങായത് മധ്യനിരയും വാലറ്റവുമാണ്. സ്കോര്‍: സിംബാബ്വെ 240, 114. ബംഗ്ളാദേശ് 254, 101/ 7.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP